<?xml version="1.0" encoding="utf-8" ?><feed xmlns="http://www.w3.org/2005/Atom" xmlns:tt="http://teletype.in/" xmlns:opensearch="http://a9.com/-/spec/opensearch/1.1/"><title>🌀 🆃🅶ബ്ലോഗർ🌀</title><subtitle>#Science #Malayalam #Fact #History #Technlology #Mystery #Unknown #Strange #Alien #UFO #Nature #Myth </subtitle><author><name>🌀 🆃🅶ബ്ലോഗർ🌀</name></author><id>https://teletype.in/atom/tgblogr</id><link rel="self" type="application/atom+xml" href="https://teletype.in/atom/tgblogr?offset=0"></link><link rel="alternate" type="text/html" href="https://teletype.in/@tgblogr?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=tgblogr"></link><link rel="next" type="application/rss+xml" href="https://teletype.in/atom/tgblogr?offset=10"></link><link rel="search" type="application/opensearchdescription+xml" title="Teletype" href="https://teletype.in/opensearch.xml"></link><updated>2026-05-01T01:39:51.324Z</updated><entry><id>tgblogr:MyTGCloudv8.0</id><link rel="alternate" type="text/html" href="https://teletype.in/@tgblogr/MyTGCloudv8.0?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=tgblogr"></link><title>'TG Cloud'-🚀Unlimited Secure Cloud Storage!!!!!!  💯% Free</title><published>2026-03-25T09:06:17.301Z</published><updated>2026-04-12T12:12:07.559Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img3.teletype.in/files/6c/66/6c661d36-3ca6-41e6-9ab2-361797df7091.png"></media:thumbnail><category term="tgblogr" label="🌀 🆃🅶ബ്ലോഗർ🌀"></category><summary type="html">&lt;img src=&quot;https://img2.teletype.in/files/59/05/5905c3a4-2fe9-4bfe-8dda-063c90decd7f.jpeg&quot;&gt;Download LIks</summary><content type="html">
  &lt;h1 id=&quot;JOB0&quot;&gt;&amp;#x27;TG Cloud&amp;#x27; V8.0&lt;/h1&gt;
  &lt;p id=&quot;eq6a&quot;&gt;&lt;strong&gt;Download LIks&lt;/strong&gt;&lt;/p&gt;
  &lt;h2 id=&quot;efit&quot;&gt;GDrive&amp;gt;&amp;gt; &lt;strong&gt;&lt;a href=&quot;https://drive.usercontent.google.com/download?id=1xdtoSb3EnuP3DTVVygMIpUA1ldy_Ykws&amp;export=download&amp;authuser=0&quot; target=&quot;_blank&quot;&gt;Download Now&lt;/a&gt;&lt;/strong&gt;&lt;/h2&gt;
  &lt;h2 id=&quot;FeTo&quot;&gt;&lt;strong&gt;&lt;a href=&quot;https://t.me/TGBlogR/966&quot; target=&quot;_blank&quot;&gt;Telegram Link&lt;/a&gt;&lt;/strong&gt;&lt;/h2&gt;
  &lt;p id=&quot;pusH&quot;&gt;&lt;strong&gt;&lt;u&gt;Features&lt;/u&gt;&lt;/strong&gt;&lt;/p&gt;
  &lt;p id=&quot;A8WG&quot;&gt;🚀 Unlimited Cloud Storage( Powered By Telegram) &lt;/p&gt;
  &lt;p id=&quot;vBTK&quot;&gt;🚀 File Management like  Professional Cloud App(You can upload any type of files)&lt;/p&gt;
  &lt;p id=&quot;NG44&quot;&gt;🚀 Folder - You can create folders and store your files as you wish&lt;/p&gt;
  &lt;p id=&quot;LQNH&quot;&gt;🚀  You can lock multiple  folders with  separate password&lt;/p&gt;
  &lt;p id=&quot;xzgD&quot;&gt;🚀 You can Protect app lock with Fingerprint (inside settings)&lt;/p&gt;
  &lt;p id=&quot;jkyg&quot;&gt;🚀 Login With Telegram&lt;/p&gt;
  &lt;p id=&quot;B3XL&quot;&gt;🔰Download Manager&lt;/p&gt;
  &lt;p id=&quot;ZyFI&quot;&gt;🔰In app image viewer&lt;br /&gt;🔰 Video player&lt;br /&gt;🔰 Web view &lt;br /&gt;🔰Themes&lt;br /&gt;🔰External file share&lt;br /&gt;🔰File upload via Camera&lt;br /&gt;🔰You can Create folder shortcut to you mobile home screen&lt;/p&gt;
  &lt;p id=&quot;eRhb&quot;&gt;🔰Pin Files&lt;/p&gt;
  &lt;p id=&quot;NXXM&quot;&gt;🔰Labels&lt;/p&gt;
  &lt;p id=&quot;12mh&quot;&gt;🔰Cache Cleaner&lt;/p&gt;
  &lt;p id=&quot;u8Ku&quot;&gt;and More..........&lt;/p&gt;
  &lt;p id=&quot;jnDi&quot;&gt;ഗൂഗിൾ ഡ്രൈവ്  15 ജിബി  കഴിഞ്ഞപ്പോൾ മുതൽ പല ക്ലൗഡ് സ്റ്റോറേജ് സർവീസും  ട്രൈ ചെയ്തു നോക്കി പലതും കൂടുതൽ സ്റ്റോറേജിനായി പണം നൽകേണ്ടി വന്നു , അപ്പോഴാണ് സൗജന്യമായി എങ്ങനെ ഫയലുകൾ ഒരു ലിമിറ്റേഷനും ഇല്ലാതെ സൂക്ഷിക്കാം എന്ന് ചിന്തിച്ചത് , അതിനായി ഏറ്റവും സുരക്ഷിതം എന്ന് തോന്നിയത് ടെലിഗ്രാം ആണ് , അങ്ങനെ ടെലെഗ്രാമിൽ ഫയലുകൾ സൂക്ഷിക്കാൻ തുടങ്ങി അപ്പോഴാണ് അതിൽ നമുക്ക് ഫയലുകൾ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ മാത്രമേ കഴിയൂ , ഫയലുകൾ തരം തിരിക്കാനോ ,ഫയലുകൾക്ക് വേണ്ടി ഫോൾഡർ നിർമിക്കാനോ , ഫോള്ഡറുകൾക്ക് പ്രത്യേകം പാസ്സ്‌വേർഡ് കൊടുക്കാനോ ,അതുപോലെ ക്ലൗഡ് സ്റ്റോറേജ് ആപ്പിൽ  ഉള്ള പല ഫീച്ചറുകളും നമുക്ക് ഇതിൽ ലഭ്യമല്ല എന്ന് മനസിലായത് (ചില ഫീച്ചറുകൾ ഉണ്ട് പക്ഷെ അവ ഉപയോഗിക്കാൻ പണം നൽകണം ) അപ്പോഴാണ് ഒരു ലിമിറ്റും ഇല്ലാത്ത ഒരു ക്ലൗഡ് സ്റ്റോറേജ് ആപ്പ് എന്ന ആശയം തോന്നിയത് . Unlimited and Secure ആയിരിക്കണം അങ്ങനെ ടെലെഗ്രാമിന്റെ സ്റ്റോറേജ്‌ ഉപയോഗിച്ച് (Saved Files) &amp;#x27;MY TG Cloud&amp;#x27; എന്ന ആപ്പ് നിർമ്മിച്ചത് . Gemeni-Pro+Android Studio വച്ച് നിർമിച്ച ഇ ആപ്പിൽ നിങ്ങൾക്ക് എത്ര ജിബി ഫയൽസ്(Up to 2GB per Upload. Telegram Limit) വേണമെങ്കിലും സ്റ്റോർ ചെയ്തു സൂക്ഷിക്കാം. ഇനി ഇതിന്റെ സെക്യൂരിറ്റിയെ കുറിച്ച് പേടിയുള്ളവർ ടെലെഗ്രാമിന്റെ സെക്യൂരിറ്റി എത്രമാത്രം സ്ട്രോങ്ങ് ആണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ട് മാത്രം ഉപയോഗിക്കുക .(⚠️Nb: ഈ ആപ്പ് ടെലിഗ്രാം വച്ച് ലോഗിൻ ചെയ്തു ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ട് ഉള്ളടിത്തോളം കാലം നിങ്ങളുടെ ഡാറ്റ അവിടെ സുരക്ഷിതമായിരിക്കും, ഏതെങ്കിലും കാരണം കൊണ്ടു അക്കൗണ്ട് ബാൻ ആയാൽ ഡാറ്റ നഷ്ടപ്പെടാൻ സാധ്യതയുണ്ട് അതുകൊണ്ടു സ്വന്തം റിസ്കിൽ ഉപയോഗിക്കുക).&lt;/p&gt;
  &lt;p id=&quot;VIho&quot;&gt;ഇതൊരു ഓപ്പൺ സോഴ്സ് പ്രൊജക്റ്റ് ആയതുകൊണ്ടും ഗൂഗിൾ പ്ലേസ്റ്റോറിൽ ഇല്ലാത്തതുകൊണ്ടും നിങ്ങളുടെ മൊബൈലിൽ  ഇ ആപ്പ്  &amp;#x27;ഇൻസ്റ്റാൾ ബ്ലോക്ക് &amp;#x27; കാണിക്കും , Proceed anyway കൊടുത്തു ഇൻസ്റ്റാൾ ചെയ്യാം . &lt;br /&gt;കൂടാതെ ആപ്പ് ഡെവലപ്പ് സ്റ്റേജിൽ ആയതിനാൽ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും എറർ അല്ലെങ്കിൽ ബഗ്ഗ്‌ കണ്ടാൽ ദയവായി  അറിയിക്കുക. ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്  കമന്റിൽ തരാം , നേരിട്ട് ചാനലിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് .&lt;/p&gt;
  &lt;p id=&quot;UU1J&quot;&gt;&lt;/p&gt;
  &lt;p id=&quot;V7Kw&quot;&gt;&lt;strong&gt;Screenshots&lt;/strong&gt;&lt;/p&gt;
  &lt;figure id=&quot;TrE9&quot; class=&quot;m_original&quot;&gt;
    &lt;img src=&quot;https://img1.teletype.in/files/4a/db/4adbda62-a000-4f39-86d0-72684362e01a.jpeg&quot; width=&quot;576&quot; /&gt;
  &lt;/figure&gt;
  &lt;p id=&quot;diOr&quot;&gt;&lt;/p&gt;
  &lt;figure id=&quot;UPs7&quot; class=&quot;m_original&quot;&gt;
    &lt;img src=&quot;https://img1.teletype.in/files/cf/31/cf318086-4ee0-4ef2-972b-4d12b1061b40.jpeg&quot; width=&quot;576&quot; /&gt;
  &lt;/figure&gt;

</content></entry><entry><id>tgblogr:SqI5MRk5aoT</id><link rel="alternate" type="text/html" href="https://teletype.in/@tgblogr/SqI5MRk5aoT?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=tgblogr"></link><title>Project MKUltra :മനുഷ്യ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ച സി.ഐ.എയുടെ രഹസ്യ പദ്ധതി</title><published>2026-02-27T13:32:11.547Z</published><updated>2026-02-27T13:32:11.547Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img1.teletype.in/files/42/b6/42b679ca-f1d3-406f-8156-6eb5cc799ad1.png"></media:thumbnail><category term="anjathalokam" label="💀അജ്ഞാത ലോകം 💀"></category><summary type="html">&lt;img src=&quot;https://img3.teletype.in/files/eb/3a/eb3ac4c9-2c52-4168-bce8-8d87b667503a.png&quot;&gt;പ്രോജക്റ്റ് എം.കെ അൾട്രാ ശീതയുദ്ധകാലത്ത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ നടത്തിയ വളരെ യാഥാർത്ഥ്യമായ, മനുഷ്യത്വവിരുദ്ധമായ ഒരു രഹസ്യ പദ്ധതിയായിരുന്നു. മനുഷ്യന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുമോ എന്നതായിരുന്നു ഈ പരീക്ഷണങ്ങളുടെ അടിസ്ഥാന ലക്ഷ്യം.1953-ൽ സി.ഐ.എ ഡയറക്ടറായിരുന്ന അലൻ ഡള്ളസ് ആണ് ഈ രഹസ്യ പദ്ധതിക്ക് അനുമതി നൽകിയത്. സിഡ്നി ഗോട്ട്‌ലീബ് എന്ന കെമിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണങ്ങൾ നടന്നത്.കൊറിയൻ യുദ്ധകാലത്ത് അമേരിക്കൻ യുദ്ധത്തടവുകാരിൽ സോവിയറ്റ് യൂണിയനും ചൈനയും 'Brainwashing' വിദ്യകൾ പ്രയോഗിക്കുന്നുണ്ട് എന്ന അമേരിക്കയുടെ സംശയവും ഭയവുമാണ് ഇത്തരമൊരു പദ്ധതി തുടങ്ങാൻ കാരണമായത്. ശത്രുക്കളുടെ മനസ്സ് വായിക്കാനും, ഓർമ്മകൾ മായ്ച്ചുകളയാനും, അവരെക്കൊണ്ട് രഹസ്യങ്ങൾ പറയിപ്പിക്കാനുമുള്ള രാസവസ്തുക്കൾ കണ്ടെത്തുകയായിരുന്നു സി.ഐ.എയുടെ...</summary><content type="html">
  &lt;figure id=&quot;qCNg&quot; class=&quot;m_column&quot;&gt;
    &lt;img src=&quot;https://img3.teletype.in/files/eb/3a/eb3ac4c9-2c52-4168-bce8-8d87b667503a.png&quot; width=&quot;1594&quot; /&gt;
  &lt;/figure&gt;
  &lt;p id=&quot;fXj6&quot;&gt;പ്രോജക്റ്റ് എം.കെ അൾട്രാ ശീതയുദ്ധകാലത്ത്  അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ നടത്തിയ വളരെ യാഥാർത്ഥ്യമായ, മനുഷ്യത്വവിരുദ്ധമായ ഒരു രഹസ്യ പദ്ധതിയായിരുന്നു. മനുഷ്യന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുമോ എന്നതായിരുന്നു ഈ പരീക്ഷണങ്ങളുടെ അടിസ്ഥാന ലക്ഷ്യം.1953-ൽ സി.ഐ.എ ഡയറക്ടറായിരുന്ന അലൻ ഡള്ളസ്  ആണ് ഈ രഹസ്യ പദ്ധതിക്ക് അനുമതി നൽകിയത്. സിഡ്നി ഗോട്ട്‌ലീബ് എന്ന കെമിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണങ്ങൾ നടന്നത്.കൊറിയൻ യുദ്ധകാലത്ത് അമേരിക്കൻ യുദ്ധത്തടവുകാരിൽ സോവിയറ്റ് യൂണിയനും ചൈനയും  &amp;#x27;Brainwashing&amp;#x27; വിദ്യകൾ പ്രയോഗിക്കുന്നുണ്ട് എന്ന അമേരിക്കയുടെ സംശയവും ഭയവുമാണ് ഇത്തരമൊരു പദ്ധതി തുടങ്ങാൻ കാരണമായത്. ശത്രുക്കളുടെ മനസ്സ് വായിക്കാനും, ഓർമ്മകൾ മായ്ച്ചുകളയാനും, അവരെക്കൊണ്ട് രഹസ്യങ്ങൾ പറയിപ്പിക്കാനുമുള്ള രാസവസ്തുക്കൾ കണ്ടെത്തുകയായിരുന്നു സി.ഐ.എയുടെ ലക്ഷ്യം.അമേരിക്കയിലെയും കാനഡയിലെയും സർവ്വകലാശാലകൾ, ആശുപത്രികൾ, ജയിലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരീക്ഷണങ്ങൾ നടന്നത്. ഭൂരിഭാഗം ആളുകൾക്കും തങ്ങൾ ഒരു പരീക്ഷണത്തിന് വിധേയരാവുകയാണെന്ന കാര്യം പോലും അറിയില്ലായിരുന്നു. എം.കെ അൾട്രായുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം LSD എന്ന വീര്യം കൂടിയ സൈക്കഡെലിക് ലഹരിമരുന്നായിരുന്നു. ആളുകളുടെ സമ്മതമില്ലാതെ അവരുടെ ഭക്ഷണത്തിലും പാനീയങ്ങളിലും ഈ മരുന്ന് കലർത്തി നൽകി അവരുടെ മാനസിക നിലയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു.ചില തടവുകാരെ ദിവസങ്ങളോളം ഇരുട്ടുമുറികളിൽ അടച്ചിടുകയും , തുടർച്ചയായി ഉറക്കം കെടുത്തുകയും ചെയ്തു.&lt;br /&gt;മരുന്നുകളുടെ കൂടെ ഹിപ്നോട്ടിസം ഉപയോഗിച്ച് ആളുകളുടെ ഭയങ്ങളെയും ഓർമ്മകളെയും ചൂഷണം ചെയ്യാൻ ശ്രമിച്ചു.ഹെറോയിൻ, മോർഫിൻ തുടങ്ങി നിരവധി മയക്കുമരുന്നുകൾ ആളുകളിൽ കുത്തിവെച്ച് അവരെ മാനസികമായി തളർത്താൻ ശ്രമിച്ചു.എം.കെ അൾട്രായുടെ ഏറ്റവും കുപ്രസിദ്ധമായ ഉപപദ്ധതിയായിരുന്നു  ഓപ്പറേഷൻ മിഡ്‌നൈറ്റ് ക്ലൈമാക്സ്. ഇതിനായി സി.ഐ.എ വാടകയ്‌ക്കെടുത്ത വീടുകളിൽ വേശ്യകളെ ഉപയോഗിച്ച് ആളുകളെ ആകർഷിച്ച് കൊണ്ടുവരികയും, അവർക്ക് രഹസ്യമായി എൽ.എസ്.ഡി നൽകുകയും ചെയ്തു. അതിനുശേഷം ടൂവേ മിററുകൾക്ക് പിന്നിലിരുന്ന് സി.ഐ.എ ഉദ്യോഗസ്ഥർ ഇവരുടെ പെരുമാറ്റം നിരീക്ഷിച്ചു.ഇരുപത് വർഷത്തോളം ഈ പദ്ധതി രഹസ്യമായി തുടർന്നു. 1973-ൽ വാട്ടർഗേറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ, അന്നത്തെ സി.ഐ.എ ഡയറക്ടറായിരുന്ന റിച്ചാർഡ് ഹെൽമ്സ് എം.കെ അൾട്രായുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നശിപ്പിക്കാൻ ഉത്തരവിട്ടു. ഇത് കാരണം പദ്ധതിയുടെ പൂർണ്ണമായ വ്യാപ്തി ഇന്നും ലോകത്തിന് അജ്ഞാതമാണ്.എന്നാൽ 1975-ൽ അമേരിക്കൻ സെനറ്റിലെ &amp;#x27;ചർച്ച് കമ്മിറ്റി&amp;#x27; നടത്തിയ അന്വേഷണത്തിലൂടെ ഈ വിവരങ്ങൾ ആദ്യമായി പുറത്തുവന്നു. 1977-ൽ വിവരാവകാശ നിയമപ്രകാരം  നടത്തിയ അന്വേഷണത്തിൽ നശിപ്പിക്കപ്പെടാതെ കിടന്നിരുന്ന ഇരുപതിനായിരത്തോളം സാമ്പത്തിക രേഖകൾ കണ്ടെടുക്കപ്പെട്ടു. ഇതോടെയാണ് പരീക്ഷണത്തിന്റെ ഭീകരത ലോകം മുഴുവൻ അറിഞ്ഞത്.സ്വന്തം പൗരന്മാരുടെ മേൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്തിയ ഈ പരീക്ഷണങ്ങൾ അമേരിക്കൻ സർക്കാരിന് വലിയ നാണക്കേടുണ്ടാക്കി. പരീക്ഷണത്തിനിടെ ഫ്രാങ്ക് ഓൾസൺ  എന്ന ശാസ്ത്രജ്ഞൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയോ സ്ഥിരമായ മാനസികാസ്വാസ്ഥ്യങ്ങൾക്ക് അടിമപ്പെടുകയോ ചെയ്തിരുന്നു. പലർക്കും പിന്നീട് അമേരിക്കൻ ഗവൺമെന്റിന് നഷ്ടപരിഹാരം നൽകേണ്ടി വന്നു.ഇന്ന് ഹോളിവുഡ് സിനിമകളിലും ( The Bourne Identity), വെബ് സീരീസുകളിലും ( Stranger Things) കാണുന്ന മൈൻഡ് കൺട്രോൾ പരീക്ഷണങ്ങൾക്ക് പ്രധാന പ്രചോദനമായത് എം.കെ അൾട്രായാണ്.&lt;/p&gt;
  &lt;p id=&quot;q4di&quot;&gt;&lt;/p&gt;
  &lt;p id=&quot;MizU&quot;&gt;Credit: &lt;a href=&quot;https://www.facebook.com/sree1ly?__cft__[0]=AZWkzlsxzTSe2CXjJrcJNBgXSxTmcaMvW74FdR--6wBCax8rndfJ6mrj7wjp_jpeH53ElIajQeIT3YWAMjoyoCSj83ikMQF3y8J0HIhvZQrfpm0D1Qli_yelRyEiAPCzDMGhEEoaAzvRwKb9OVjrk603lcaiFS8yEdi8-TEks3JjS5Wg5A8cCAmGlL2Nek3JzC8&amp;__tn__=-UC%2CP-R&quot; target=&quot;_blank&quot;&gt;&lt;strong&gt;ശ്രീജിത്ത് ശ്രീ&lt;/strong&gt;&lt;/a&gt;&lt;/p&gt;
  &lt;h2 data-align=&quot;center&quot; id=&quot;I4Oh&quot;&gt;&lt;a href=&quot;https://t.me/AnjathaLokam&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 &lt;/a&gt;&lt;/h2&gt;
  &lt;h2 data-align=&quot;center&quot; id=&quot;q3T5&quot;&gt;&lt;a href=&quot;https://t.me/TGBlogR&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram&lt;/a&gt;&lt;/h2&gt;

</content></entry><entry><id>tgblogr:-geaDEQBQzB</id><link rel="alternate" type="text/html" href="https://teletype.in/@tgblogr/-geaDEQBQzB?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=tgblogr"></link><title>റഷ്യൻ സ്ലീപ്പ് എക്സ്പിരിമെന്റ്: ഭീതിയുടെയും കെട്ടുകഥയുടെയും ചരിത്രം</title><published>2026-02-27T13:20:13.953Z</published><updated>2026-02-27T13:20:13.953Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img1.teletype.in/files/cd/9a/cd9a0c06-944f-4a2a-b0fc-e7cdf0bc27f0.png"></media:thumbnail><category term="anjathalokam" label="💀അജ്ഞാത ലോകം 💀"></category><summary type="html">&lt;img src=&quot;https://img1.teletype.in/files/02/8b/028bc0ab-5601-424f-8d30-e52a334698b4.png&quot;&gt;റഷ്യൻ സ്ലീപ്പ് എക്സ്പിരിമെന്റ് എന്നത് ഇന്റർനെറ്റിലെ ഏറ്റവും പ്രശസ്തമായ 'ക്രീപ്പിപാസ്റ്റ' (Creepypasta - ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഭാവനാത്മകമായ പേടിപ്പെടുത്തുന്ന കഥകൾ) ഒന്നാണ്. ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, ഇതൊരു സങ്കൽപ്പകഥയാണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട് . 2010-ലാണ് ഈ കഥ ആദ്യമായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1940-കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയനിൽ നടന്ന ഒരു ശാസ്ത്ര പരീക്ഷണമായാണ് ഈ കഥ അവതരിപ്പിക്കപ്പെടുന്നത്. അഞ്ച് രാഷ്ട്രീയ തടവുകാരെ ഒരു പ്രത്യേക വാതകം ഉപയോഗിച്ച് 30 ദിവസം ഉറങ്ങാതെ വയ്ക്കുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ അവരെ മോചിപ്പിക്കാമെന്ന് ഗവേഷകർ വാഗ്ദാനം ചെയ്തു. ഒരു അടച്ചിട്ട മുറിയിലായിരുന്നു പരീക്ഷണം നടന്നത്...</summary><content type="html">
  &lt;figure id=&quot;VqqD&quot; class=&quot;m_column&quot;&gt;
    &lt;img src=&quot;https://img1.teletype.in/files/02/8b/028bc0ab-5601-424f-8d30-e52a334698b4.png&quot; width=&quot;1303&quot; /&gt;
  &lt;/figure&gt;
  &lt;p id=&quot;0zoT&quot;&gt;റഷ്യൻ സ്ലീപ്പ് എക്സ്പിരിമെന്റ് എന്നത് ഇന്റർനെറ്റിലെ ഏറ്റവും പ്രശസ്തമായ &amp;#x27;ക്രീപ്പിപാസ്റ്റ&amp;#x27; (Creepypasta - ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഭാവനാത്മകമായ പേടിപ്പെടുത്തുന്ന കഥകൾ) ഒന്നാണ്. ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, ഇതൊരു സങ്കൽപ്പകഥയാണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട് . 2010-ലാണ് ഈ കഥ ആദ്യമായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1940-കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയനിൽ നടന്ന ഒരു ശാസ്ത്ര പരീക്ഷണമായാണ് ഈ കഥ അവതരിപ്പിക്കപ്പെടുന്നത്. അഞ്ച് രാഷ്ട്രീയ തടവുകാരെ ഒരു പ്രത്യേക വാതകം  ഉപയോഗിച്ച് 30 ദിവസം ഉറങ്ങാതെ വയ്ക്കുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ അവരെ മോചിപ്പിക്കാമെന്ന് ഗവേഷകർ വാഗ്ദാനം ചെയ്തു.&lt;br /&gt;ഒരു അടച്ചിട്ട മുറിയിലായിരുന്നു പരീക്ഷണം നടന്നത്. ഓരോ ദിവസവും പിന്നിടുമ്പോൾ തടവുകാരുടെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റങ്ങൾ ഭയാനകമായിരുന്നു.ആദ്യ 5 ദിവസങ്ങൾ കാര്യങ്ങൾ സാധാരണ നിലയിലായിരുന്നു. തടവുകാർ പരസ്പരം സംസാരിക്കുകയും അവരുടെ ഭൂതകാലത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.&lt;br /&gt; 6 മുതൽ 9 വരെ ദിവസങ്ങൾ ശേഷം  തടവുകാർക്കിടയിൽ ഭ്രാന്തമായ സംശയങ്ങൾ ഉടലെടുത്തു. അവർ പരസ്പരം സംസാരിക്കുന്നത് നിർത്തി മൈക്രോഫോണുകളിലൂടെ മറ്റുള്ളവരെക്കുറിച്ച് കുറ്റങ്ങൾ പറയാൻ തുടങ്ങി. ഒൻപതാം ദിവസം ഒരാൾ തുടർച്ചയായി മണിക്കൂറുകളോളം അലറിവിളിച്ചു, ഒടുവിൽ അയാളുടെ ശബ്ദനാളം തകർന്നുപോയി.&lt;br /&gt; 10 മുതൽ 14 വരെ ദിവസങ്ങളിൽ  മുറിക്കുള്ളിൽ ഭയാനകമായ നിശബ്ദത പടർന്നു. നിരീക്ഷകരുടെ ചോദ്യങ്ങൾക്ക് &amp;quot;ഞങ്ങൾക്ക് ഇനി മോചനം വേണ്ട&amp;quot; എന്ന വിചിത്രമായ മറുപടിയാണ് അവർ നൽകിയത്. തടവുകാർ അവരുടെ തന്നെ മലമൂത്രവിസർജ്ജ്യം ഉപയോഗിച്ച് നിരീക്ഷണ കണ്ണാടികൾ മറയ്ക്കുകയും ചെയ്തു.പതിനഞ്ചാം ദിവസം മുറി തുറന്ന ഗവേഷകർ കണ്ടത് വിവരണാതീതമായ കാഴ്ചകളായിരുന്നു. തടവുകാർ സ്വന്തം ശരീരം തന്നെ കീറിമുറിച്ച് ഭക്ഷിക്കാൻ തുടങ്ങിയിരുന്നു. സ്റ്റിമുലന്റ് വാതകം നിർത്തലാക്കി ശുദ്ധവായു നൽകിയപ്പോൾ, അവർ ഭ്രാന്തമായി അലറുകയും വാതകം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അമാനുഷികമായ കരുത്തോടെ അവർ സൈനികരെ ആക്രമിച്ചു.&lt;br /&gt;പരീക്ഷണത്തിന്റെ അവസാനത്തിൽ, അവശേഷിച്ച ഒരേയൊരു തടവുകാരനോട് നീ ആരാണെന്ന് ചോദിച്ചപ്പോൾ അയാൾ നൽകിയ മറുപടി ഇതായിരുന്നു:&amp;quot;ഞങ്ങൾ നിങ്ങളിൽ തന്നെയുള്ള ഭ്രാന്താണ്. നിങ്ങളുടെ ഉള്ളിലെ മൃഗതുല്യമായ മനസ്സിൽ ഒളിച്ചിരിക്കുന്ന ഭീകരതയാണ് ഞങ്ങൾ.&amp;quot;&lt;br /&gt;ഈ കഥ ഇത്രയധികം പ്രചരിക്കാൻ ചില കാരണങ്ങളുണ്ട്:ശീതയുദ്ധകാലത്തെ  കാലഘട്ടത്തിൽ ലോകമൊട്ടാകെ പല മനുഷ്യത്വവിരുദ്ധമായ ശാസ്ത്ര പരീക്ഷണങ്ങളും (ഉദാഹരണത്തിന് MKUltra) നടന്നിരുന്നു എന്നത് കഥയ്ക്ക് ഒരു വിശ്വാസ്യത നൽകുന്നു.ഈ കഥയോടൊപ്പം പ്രചരിക്കാറുള്ള വിചിത്രമായ രൂപത്തിന്റെ ചിത്രം യഥാർത്ഥത്തിൽ ഒരു ഹാലോവീൻ പാവയുടേതാണ്. എന്നാൽ ഇത് കഥയിലെ തടവുകാരനാണെന്ന് പലരും തെറ്റിദ്ധരിച്ചു.ഉറക്കമില്ലായ്മ മനുഷ്യന്റെ മസ്തിഷ്കത്തെ എങ്ങനെയൊക്കെ ബാധിക്കും എന്നതിനെക്കുറിച്ചുള്ള ഭയം ഈ കഥ വിപണനം ചെയ്യുന്നു.&lt;br /&gt;എന്നാൽ മറ്റൊരു ശാസ്ത്രീയമായ വസ്‌തുത നോക്കിയാൽ, ഇത്രയധികം ദിവസം ഉറക്കമില്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല. ഏകദേശം 72 മുതൽ 100 മണിക്കൂർ വരെ ഉറങ്ങാതിരുന്നാൽ തന്നെ മനുഷ്യന് കാഴ്ചഭ്രമം ഉണ്ടാകുകയും ശരീരം തളരുകയും ചെയ്യും. കഥയിൽ പറയുന്നതുപോലെ അവയവങ്ങൾ പുറത്തുവന്ന അവസ്ഥയിൽ ഒരാൾക്ക് ജീവിക്കാനോ യുദ്ധം ചെയ്യാനോ സാധിക്കില്ല.&lt;/p&gt;
  &lt;p id=&quot;DAaH&quot;&gt;&lt;/p&gt;
  &lt;p id=&quot;MizU&quot;&gt;Credit: &lt;a href=&quot;https://www.facebook.com/sree1ly?__cft__[0]=AZWkzlsxzTSe2CXjJrcJNBgXSxTmcaMvW74FdR--6wBCax8rndfJ6mrj7wjp_jpeH53ElIajQeIT3YWAMjoyoCSj83ikMQF3y8J0HIhvZQrfpm0D1Qli_yelRyEiAPCzDMGhEEoaAzvRwKb9OVjrk603lcaiFS8yEdi8-TEks3JjS5Wg5A8cCAmGlL2Nek3JzC8&amp;__tn__=-UC%2CP-R&quot; target=&quot;_blank&quot;&gt;&lt;strong&gt;ശ്രീജിത്ത് ശ്രീ&lt;/strong&gt;&lt;/a&gt;&lt;/p&gt;
  &lt;h2 data-align=&quot;center&quot; id=&quot;I4Oh&quot;&gt;&lt;a href=&quot;https://t.me/AnjathaLokam&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 &lt;/a&gt;&lt;/h2&gt;
  &lt;h2 data-align=&quot;center&quot; id=&quot;q3T5&quot;&gt;&lt;a href=&quot;https://t.me/TGBlogR&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram&lt;/a&gt;&lt;/h2&gt;

</content></entry><entry><id>tgblogr:ZQVhwjp6o3N</id><link rel="alternate" type="text/html" href="https://teletype.in/@tgblogr/ZQVhwjp6o3N?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=tgblogr"></link><title>ബ്യൂറോ 121- ഉത്തരകൊറിയയുടെ രഹസ്യ ആയുധം</title><published>2026-02-25T13:32:23.654Z</published><updated>2026-02-25T13:32:23.654Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img1.teletype.in/files/83/90/83909428-d33b-4b48-ae9c-9d6cf7614d96.png"></media:thumbnail><category term="anjathalokam" label="💀അജ്ഞാത ലോകം 💀"></category><summary type="html">&lt;img src=&quot;https://img2.teletype.in/files/df/41/df41a1c6-d0f7-49ca-8678-71ae75a90a01.png&quot;&gt;ഉത്തര കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയായ 'Reconnaissance General Bureau - RGB' കീഴിൽ പ്രവർത്തിക്കുന്ന കുപ്രസിദ്ധമായ ഒരു സൈബർ യുദ്ധവിഭാഗമാണ് ബ്യൂറോ 121 . ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും വലിയൊരു ഭീഷണിയായ ഈ ഹാക്കിംഗ് സംഘം, ഉത്തര കൊറിയയുടെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.1998-ൽ കിം ജോങ് ഇല്ലിന്റെ ഭരണകാലത്താണ് ബ്യൂറോ 121 രൂപീകരിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. തുടക്കത്തിൽ ദക്ഷിണ കൊറിയയെ നിരീക്ഷിക്കാനും സൈബർ ആക്രമണങ്ങൾ നടത്താനും ലക്ഷ്യമിട്ടായിരുന്നു ഇതിന്റെ പ്രവർത്തനം. എന്നാൽ, പിന്നീട് കിം ജോങ് ഉൻ അധികാരത്തിൽ വന്നതോടെ ഈ വിഭാഗത്തിന്റെ ശക്തിയും വ്യാപ്തിയും വർദ്ധിപ്പിച്ചു. ഇന്ന് ആറായിരത്തിലധികം (6,000+) വിദഗ്ദ്ധരായ ഹാക്കർമാർ ഈ ഏജൻസിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം...</summary><content type="html">
  &lt;figure id=&quot;h0u6&quot; class=&quot;m_column&quot;&gt;
    &lt;img src=&quot;https://img2.teletype.in/files/df/41/df41a1c6-d0f7-49ca-8678-71ae75a90a01.png&quot; width=&quot;1329&quot; /&gt;
  &lt;/figure&gt;
  &lt;p id=&quot;tkwv&quot;&gt;ഉത്തര കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയായ &amp;#x27;Reconnaissance General Bureau - RGB&amp;#x27; കീഴിൽ പ്രവർത്തിക്കുന്ന കുപ്രസിദ്ധമായ ഒരു സൈബർ യുദ്ധവിഭാഗമാണ് ബ്യൂറോ 121 . ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും വലിയൊരു ഭീഷണിയായ ഈ ഹാക്കിംഗ് സംഘം, ഉത്തര കൊറിയയുടെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.1998-ൽ കിം ജോങ് ഇല്ലിന്റെ ഭരണകാലത്താണ് ബ്യൂറോ 121 രൂപീകരിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. തുടക്കത്തിൽ ദക്ഷിണ കൊറിയയെ നിരീക്ഷിക്കാനും സൈബർ ആക്രമണങ്ങൾ നടത്താനും ലക്ഷ്യമിട്ടായിരുന്നു ഇതിന്റെ പ്രവർത്തനം. എന്നാൽ, പിന്നീട് കിം ജോങ് ഉൻ അധികാരത്തിൽ വന്നതോടെ ഈ വിഭാഗത്തിന്റെ ശക്തിയും വ്യാപ്തിയും വർദ്ധിപ്പിച്ചു. ഇന്ന് ആറായിരത്തിലധികം (6,000+) വിദഗ്ദ്ധരായ ഹാക്കർമാർ ഈ ഏജൻസിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കണക്കാക്കുന്നത്.&lt;/p&gt;
  &lt;p id=&quot;iXmp&quot;&gt;മറ്റ് രാജ്യങ്ങളുടെ സൈബർ ഏജൻസികളിൽ നിന്ന് വ്യത്യസ്തമായി, ബ്യൂറോ 121-ന് ചില പ്രത്യേക ലക്ഷ്യങ്ങളുണ്ട്.&lt;br /&gt;അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം സാമ്പത്തികമായി തകർന്ന ഉത്തര കൊറിയൻ ഭരണകൂടത്തിന് പണം കണ്ടെത്തുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബാങ്കുകൾ, ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ എന്നിവ ഹാക്ക് ചെയ്ത് ഇവർ ശതകോടിക്കണക്കിന് ഡോളർ മോഷ്ടിച്ചിട്ടുണ്ട്.ശത്രുരാജ്യങ്ങളുടെ (പ്രത്യേകിച്ച് ദക്ഷിണ കൊറിയ, അമേരിക്ക) സൈനിക രഹസ്യങ്ങളും സാങ്കേതികവിദ്യകളും ചോർത്തുക.ഉത്തര കൊറിയയെ വിമർശിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആക്രമിക്കുകയും അവരുടെ ഡാറ്റ നശിപ്പിക്കുകയും ചെയ്യുക.&lt;br /&gt;ബ്യൂറോ 121 നിരവധി ഉപവിഭാഗങ്ങളായി തിരിഞ്ഞാണ് പ്രവർത്തിക്കുന്നത്. &lt;br /&gt;⚔️ലാസറസ് ഗ്രൂപ്പ് (Lazarus Group): ബ്യൂറോ 121-ലെ ഏറ്റവും അപകടകാരികളായ സംഘമാണിത്. വൻകിട സൈബർ ആക്രമണങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും പിന്നിൽ പ്രവർത്തിക്കുന്നത് ഇവരാണ്.&lt;br /&gt;⚔️ബ്ലൂനോറോഫ് (Bluenoroff): സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്ന പ്രത്യേക സംഘമാണിത്. ബാങ്കുകളുടെ SWIFT നെറ്റ്‌വർക്കുകളിലും ക്രിപ്റ്റോകറൻസി പ്ലാറ്റ്‌ഫോമുകളിലും നുഴഞ്ഞുകയറുന്നതിൽ ഇവർ വിദഗ്ദ്ധരാണ്.&lt;br /&gt;⚔️ആൻഡ്രിയൽ (Andariel): ദക്ഷിണ കൊറിയൻ സ്ഥാപനങ്ങളെയും ഗവൺമെന്റ് വെബ്സൈറ്റുകളെയും പ്രധാനമായും ലക്ഷ്യം വയ്ക്കുന്ന സംഘമാണിത്.&lt;/p&gt;
  &lt;p id=&quot;Lg94&quot;&gt;ബ്യൂറോ 121 നടത്തിയ ചില കുപ്രസിദ്ധമായ ആക്രമണങ്ങൾ ഇവയാണ് &lt;br /&gt;💀 സോണി പിക്ചേഴ്സ് ഹാക്കിംഗ് (2014): ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉന്നിനെ പരിഹസിച്ചുകൊണ്ട് നിർമ്മിച്ച &amp;#x27;The Interview&amp;#x27; എന്ന സിനിമ റിലീസ് ചെയ്യുന്നതിനെതിരെയായിരുന്നു ഈ ആക്രമണം. ലാസറസ് ഗ്രൂപ്പ് സോണി പിക്ചേഴ്സിന്റെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി പുറത്തിറങ്ങാത്ത സിനിമകളും ജീവനക്കാരുടെ സ്വകാര്യ വിവരങ്ങളും ഇമെയിലുകളും ചോർത്തി പുറത്തുവിട്ടു.&lt;/p&gt;
  &lt;p id=&quot;wpcT&quot;&gt;💀ബംഗ്ലാദേശ് ബാങ്ക് കവർച്ച (2016): ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലെ ബംഗ്ലാദേശ് സെൻട്രൽ ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് ഏകദേശം 1 ബില്യൺ ഡോളർ മോഷ്ടിക്കാൻ ബ്യൂറോ 121 ഹാക്കർമാർ ശ്രമിച്ചു. സ്പെല്ലിംഗ് തെറ്റ് കാരണം ഭൂരിഭാഗം പണവും മാറ്റാൻ കഴിഞ്ഞില്ലെങ്കിലും, 81 മില്യൺ ഡോളർ അവർ വിജയകരമായി മോഷ്ടിച്ചു.&lt;br /&gt;💀 വാനാക്രൈ റാൻസംവെയർ ആക്രമണം (WannaCry Ransomware - 2017): ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ബാധിച്ച ഒരു വലിയ സൈബർ ആക്രമണമായിരുന്നു ഇത്. ഫയലുകൾ ലോക്ക് ചെയ്ത ശേഷം അവ തിരികെ ലഭിക്കാൻ ബിറ്റ്കോയിൻ (Bitcoin) വഴി പണം ആവശ്യപ്പെടുന്ന രീതിയായിരുന്നു ഇത്. ബ്രിട്ടനിലെ ആരോഗ്യ മേഖലയെ (NHS) ഇത് സാരമായി ബാധിച്ചു.&lt;/p&gt;
  &lt;p id=&quot;WnkY&quot;&gt;ഉത്തര കൊറിയയിലെ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളെ ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയാണ് ബ്യൂറോ 121-ലേക്ക് തിരഞ്ഞെടുക്കുന്നത്. ഗണിതത്തിലും സയൻസിലും മികവ് പുലർത്തുന്ന കുട്ടികളെ പ്യോങ്‌യാങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോലെയുള്ള സ്ഥാപനങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു.ഉത്തര കൊറിയയിലെ ഇന്റർനെറ്റ് സൗകര്യങ്ങൾ പരിമിതമായതിനാൽ, ഈ ഹാക്കർമാരിൽ പലരും ചൈന, റഷ്യ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ രഹസ്യമായി താമസിച്ചാണ് തങ്ങളുടെ ഓപ്പറേഷനുകൾ നടത്തുന്നത്.ഒരു യഥാർത്ഥ സൈനിക ആക്രമണത്തേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ലോകത്തെവിടെയുമുള്ള ശത്രുക്കൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്താൻ ബ്യൂറോ 121-ലൂടെ ഉത്തര കൊറിയയ്ക്ക് സാധിക്കുന്നുണ്ട്.&lt;/p&gt;
  &lt;p id=&quot;MizU&quot;&gt;Credit: &lt;a href=&quot;https://www.facebook.com/sree1ly?__cft__[0]=AZWkzlsxzTSe2CXjJrcJNBgXSxTmcaMvW74FdR--6wBCax8rndfJ6mrj7wjp_jpeH53ElIajQeIT3YWAMjoyoCSj83ikMQF3y8J0HIhvZQrfpm0D1Qli_yelRyEiAPCzDMGhEEoaAzvRwKb9OVjrk603lcaiFS8yEdi8-TEks3JjS5Wg5A8cCAmGlL2Nek3JzC8&amp;__tn__=-UC%2CP-R&quot; target=&quot;_blank&quot;&gt;&lt;strong&gt;ശ്രീജിത്ത് ശ്രീ&lt;/strong&gt;&lt;/a&gt;&lt;/p&gt;
  &lt;h2 data-align=&quot;center&quot; id=&quot;I4Oh&quot;&gt;&lt;a href=&quot;https://t.me/AnjathaLokam&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 &lt;/a&gt;&lt;/h2&gt;
  &lt;h2 data-align=&quot;center&quot; id=&quot;q3T5&quot;&gt;&lt;a href=&quot;https://t.me/TGBlogR&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram&lt;/a&gt;&lt;/h2&gt;

</content></entry><entry><id>tgblogr:-LfwdGaxqZl</id><link rel="alternate" type="text/html" href="https://teletype.in/@tgblogr/-LfwdGaxqZl?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=tgblogr"></link><title>Project 2045, അഥവാ മരണമില്ലാക്കാലം</title><published>2026-02-25T13:15:33.841Z</published><updated>2026-02-25T13:15:33.841Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img4.teletype.in/files/f6/b0/f6b0b724-54c8-4036-a0ff-81dad55bad7a.png"></media:thumbnail><category term="anjathalokam" label="💀അജ്ഞാത ലോകം 💀"></category><summary type="html">&lt;img src=&quot;https://img1.teletype.in/files/48/a7/48a7d347-64c4-478a-846b-926303baac24.png&quot;&gt;റഷ്യൻ ശതകോടീശ്വരനായ ഡിമിട്രി ഇറ്റ്‌സ്കോവ് (Dmitry Itskov) 2011-ൽ ആരംഭിച്ച വളരെ ശ്രദ്ധേയവും അതിമോഹമുള്ളതുമായ ഒരു ശാസ്ത്രീയ സംരംഭമാണ് 'Project 2045' അഥവാ '2045 Initiative'. മനുഷ്യന് മരണമില്ലാത്ത ഒരവസ്ഥ അഥവാ 'സൈബർനെറ്റിക് അമരത്വം' നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.</summary><content type="html">
  &lt;figure id=&quot;CABe&quot; class=&quot;m_column&quot;&gt;
    &lt;img src=&quot;https://img1.teletype.in/files/48/a7/48a7d347-64c4-478a-846b-926303baac24.png&quot; width=&quot;1514&quot; /&gt;
  &lt;/figure&gt;
  &lt;p id=&quot;Rlpw&quot;&gt;റഷ്യൻ ശതകോടീശ്വരനായ ഡിമിട്രി ഇറ്റ്‌സ്കോവ് (Dmitry Itskov) 2011-ൽ ആരംഭിച്ച വളരെ ശ്രദ്ധേയവും അതിമോഹമുള്ളതുമായ ഒരു ശാസ്ത്രീയ സംരംഭമാണ് &amp;#x27;Project 2045&amp;#x27; അഥവാ &amp;#x27;2045 Initiative&amp;#x27;. മനുഷ്യന് മരണമില്ലാത്ത ഒരവസ്ഥ അഥവാ &amp;#x27;സൈബർനെറ്റിക് അമരത്വം&amp;#x27; നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.&lt;/p&gt;
  &lt;p id=&quot;1MqK&quot;&gt;മനുഷ്യന്റെ തലച്ചോറും ബോധവും കൃത്രിമ ശരീരങ്ങളിലേക്ക് മാറ്റിസ്ഥാപിച്ച്, വാർദ്ധക്യത്തെയും മരണത്തെയും അതിജീവിക്കാൻ കഴിയുന്ന ഒരു ഭാവി സൃഷ്ടിക്കാനാണ് ഇതിലൂടെ ഇറ്റ്‌സ്കോവ് ലക്ഷ്യമിടുന്നത്. ഇതിനായി ലോകമെമ്പാടുമുള്ള ന്യൂറോ സയന്റിസ്റ്റുകൾ, റോബോട്ടിക്സ് വിദഗ്ധർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകർ എന്നിവരെ അദ്ദേഹം ഒന്നിപ്പിച്ചിരിക്കുന്നു.&lt;br /&gt;മനുഷ്യനെ അമരത്വത്തിലേക്ക് നയിക്കുന്ന ഈ പദ്ധതി പ്രധാനമായും നാല് ഘട്ടങ്ങളിലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഓരോ ഘട്ടത്തെയും &amp;#x27;അവതാർ&amp;#x27; (Avatar) എന്നാണ് വിളിക്കുന്നത്:&lt;/p&gt;
  &lt;p id=&quot;GRy8&quot;&gt;🧠 Avatar A 2015-2020: മനുഷ്യന്റെ തലച്ചോറുമായി ബന്ധിപ്പിച്ച ഒരു റോബോട്ടിക് ശരീരമാണിത്. ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യന് സ്വന്തം ചിന്തകളിലൂടെ ഈ റോബോട്ടിനെ ദൂരെയിരുന്ന് നിയന്ത്രിക്കാൻ കഴിയും. (ഈ സാങ്കേതികവിദ്യ ഇന്ന് ഏറെക്കുറെ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്).&lt;/p&gt;
  &lt;p id=&quot;GJ5f&quot;&gt;🧠 (Avatar B 2020-2025: ജീവിതാവസാനത്തോട് അടുക്കുന്ന ഒരു വ്യക്തിയുടെ തലച്ചോർ ഒരു റോബോട്ടിക് ശരീരത്തിലേക്ക് നേരിട്ട് മാറ്റിസ്ഥാപിക്കുന്ന ഘട്ടമാണിത്. ഈ കൃത്രിമ ശരീരത്തിന് തലച്ചോറിനെ ജീവനോടെ നിലനിർത്താനുള്ള അത്യാധുനിക ലൈഫ് സപ്പോർട്ട് സിസ്റ്റം ഉണ്ടായിരിക്കും.&lt;/p&gt;
  &lt;p id=&quot;oOUi&quot;&gt;🧠Avatar C 2030-2035: മനുഷ്യന്റെ ഭൗതിക തലച്ചോർ ഉപയോഗിക്കുന്നതിന് പകരം, വ്യക്തിയുടെ ബോധവും ഓർമ്മകളും ചിന്തകളും ഒരു കമ്പ്യൂട്ടറിലേക്കോ അല്ലെങ്കിൽ ഒരു കൃത്രിമ തലച്ചോറിലേക്കോ അപ്‌ലോഡ് ചെയ്യുക എന്നതാണ് ഈ ഘട്ടത്തിലെ ലക്ഷ്യം. ഇതിലൂടെ മനുഷ്യന്റെ വ്യക്തിത്വം ഒരു ഡിജിറ്റൽ രൂപത്തിൽ അനശ്വരമായി നിലനിൽക്കും.&lt;/p&gt;
  &lt;p id=&quot;8vx8&quot;&gt;🧠 (Avatar D 2040-2045: പദ്ധതിയുടെ അവസാനത്തേതും ഏറ്റവും സങ്കീർണ്ണവുമായ ഘട്ടമാണിത്. ഭൗതികമായ ഒരു ശരീരത്തിനു പകരം പ്രകാശത്താൽ നിർമ്മിതമായ ഒരു ഹോളോഗ്രാഫിക് അവതാറിലേക്ക് മനുഷ്യന്റെ ബോധം മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് യാഥാർത്ഥ്യമായാൽ രോഗങ്ങളോ വാർദ്ധക്യമോ ഇല്ലാത്ത, എവിടെയും സഞ്ചരിക്കാൻ കഴിയുന്ന ഒരു അസ്തിത്വം മനുഷ്യന് ലഭിക്കും.&lt;/p&gt;
  &lt;p id=&quot;6sKS&quot;&gt;ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ ആശയമായി തോന്നാമെങ്കിലും, ഇതിന് പിന്നിൽ ഗൗരവമേറിയ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. എന്നിരുന്നാലും, ഈ പദ്ധതി വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. മനുഷ്യന്റെ തലച്ചോർ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണ്ണമായ അവയവമാണ്. അതിലെ 86 ബില്യണോളം വരുന്ന ന്യൂറോണുകളുടെ പ്രവർത്തനങ്ങളെ പൂർണ്ണമായി മനസ്സിലാക്കാനോ അവ ഡിജിറ്റലായി പകർത്താനോ ഇന്നത്തെ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞിട്ടില്ല.മനുഷ്യനെ മെഷീനാക്കി മാറ്റുന്നത് പ്രകൃതിവിരുദ്ധമാണെന്നും, ഇത് മനുഷ്യത്വത്തെ തന്നെ ഇല്ലാതാക്കുമെന്നും വലിയ വിമർശനങ്ങളുണ്ട്.ഈ സാങ്കേതികവിദ്യ യാഥാർത്ഥ്യമായാൽ തന്നെ, അതിസമ്പന്നർക്ക് മാത്രം പ്രാപ്യമായ ഒന്നായി ഇത് മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.2045-ഓടെ ഡിമിട്രി ഇറ്റ്‌സ്കോവിന്റെ ഈ സ്വപ്നം പൂർണ്ണമായി യാഥാർത്ഥ്യമാകുമോ എന്നത് ശാസ്ത്രലോകത്ത് ഇപ്പോഴും വലിയൊരു ചോദ്യചിഹ്നമാണ്. എങ്കിലും, ന്യൂറോ സയൻസ്, റോബോട്ടിക്സ്, AI എന്നീ മേഖലകളിൽ വലിയ കുതിച്ചുചാട്ടങ്ങൾക്ക് ഈ പദ്ധതി വഴിയൊരുക്കിയിട്ടുണ്ട്.&lt;/p&gt;
  &lt;p id=&quot;MizU&quot;&gt;Credit: &lt;a href=&quot;https://www.facebook.com/sree1ly?__cft__[0]=AZWkzlsxzTSe2CXjJrcJNBgXSxTmcaMvW74FdR--6wBCax8rndfJ6mrj7wjp_jpeH53ElIajQeIT3YWAMjoyoCSj83ikMQF3y8J0HIhvZQrfpm0D1Qli_yelRyEiAPCzDMGhEEoaAzvRwKb9OVjrk603lcaiFS8yEdi8-TEks3JjS5Wg5A8cCAmGlL2Nek3JzC8&amp;__tn__=-UC%2CP-R&quot; target=&quot;_blank&quot;&gt;&lt;strong&gt;ശ്രീജിത്ത് ശ്രീ&lt;/strong&gt;&lt;/a&gt;&lt;/p&gt;
  &lt;h2 data-align=&quot;center&quot; id=&quot;I4Oh&quot;&gt;&lt;a href=&quot;https://t.me/AnjathaLokam&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 &lt;/a&gt;&lt;/h2&gt;
  &lt;h2 data-align=&quot;center&quot; id=&quot;q3T5&quot;&gt;&lt;a href=&quot;https://t.me/TGBlogR&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram&lt;/a&gt;&lt;/h2&gt;

</content></entry><entry><id>tgblogr:koFpI0fq4SB</id><link rel="alternate" type="text/html" href="https://teletype.in/@tgblogr/koFpI0fq4SB?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=tgblogr"></link><title>സാറാ ബാർട്ട്മാൻ: വംശീയത എന്ന ക്രൂരതയുടെ ഇര</title><published>2026-02-23T05:17:23.834Z</published><updated>2026-02-23T05:17:23.834Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img3.teletype.in/files/67/8f/678f7ac4-d550-46c5-8e54-56da33fc586b.png"></media:thumbnail><category term="anjathalokam" label="💀അജ്ഞാത ലോകം 💀"></category><summary type="html">&lt;img src=&quot;https://img1.teletype.in/files/8a/07/8a07a919-147e-4f6d-8089-58c37d263ae2.png&quot;&gt;സാറാ ബാർട്ട്മാന്റെ ജീവിതം മനുഷ്യചരിത്രത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഒരേടാണ്. കൊളോണിയലിസവും വംശീയതയും ഒരു മനുഷ്യനെ എത്രത്തോളം ക്രൂരമായി വേട്ടയാടാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു അവളുടെ ജീവിതം. 'ഹോട്ടൻടോട്ട് വീനസ്'എന്ന പേരിൽ യൂറോപ്പിൽ പ്രദർശിപ്പിക്കപ്പെട്ട ആ ആഫ്രിക്കൻ വനിതയുടെ കഥ. 1789-ൽ ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിലുള്ള 'ഖോയ്ഖോയ്' എന്ന ആദിവാസി ഗോത്രത്തിലാണ് സാറാ ബാർട്ട്മാൻ ജനിച്ചത്. സാറയ്ക്ക് വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. പിന്നീട് ഡച്ചുകാരുടെ കോളനിയായിരുന്ന കേപ്പ്ടൗണിലേക്ക് കുടിയേറിയ അവൾ, അവിടെ ഹെൻഡ്രിക് സീസേഴ്സ് എന്ന ഒരു കർഷകന്റെ വീട്ടിൽ അടിമയെപ്പോലെ ജോലി ചെയ്തുവന്നു.സാറയുടെ ജീവിതം മാറിമറിയുന്നത് വില്യം ഡൺലപ്പ് എന്നൊരു ബ്രിട്ടീഷ് ഡോക്ടർ അവളെ കാണുന്നതോടെയാണ്. ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരായ സ്ത്രീകളുടെ...</summary><content type="html">
  &lt;figure id=&quot;9PW5&quot; class=&quot;m_column&quot;&gt;
    &lt;img src=&quot;https://img1.teletype.in/files/8a/07/8a07a919-147e-4f6d-8089-58c37d263ae2.png&quot; width=&quot;957&quot; /&gt;
  &lt;/figure&gt;
  &lt;p id=&quot;0eeV&quot;&gt;സാറാ ബാർട്ട്മാന്റെ ജീവിതം മനുഷ്യചരിത്രത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഒരേടാണ്. കൊളോണിയലിസവും വംശീയതയും ഒരു മനുഷ്യനെ എത്രത്തോളം ക്രൂരമായി വേട്ടയാടാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു അവളുടെ ജീവിതം. &amp;#x27;ഹോട്ടൻടോട്ട് വീനസ്&amp;#x27;എന്ന പേരിൽ യൂറോപ്പിൽ പ്രദർശിപ്പിക്കപ്പെട്ട ആ ആഫ്രിക്കൻ വനിതയുടെ കഥ.&lt;br /&gt;1789-ൽ ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിലുള്ള &amp;#x27;ഖോയ്ഖോയ്&amp;#x27; എന്ന ആദിവാസി ഗോത്രത്തിലാണ് സാറാ ബാർട്ട്മാൻ ജനിച്ചത്. സാറയ്ക്ക് വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. പിന്നീട് ഡച്ചുകാരുടെ കോളനിയായിരുന്ന കേപ്പ്ടൗണിലേക്ക് കുടിയേറിയ അവൾ, അവിടെ ഹെൻഡ്രിക് സീസേഴ്സ് എന്ന ഒരു കർഷകന്റെ വീട്ടിൽ അടിമയെപ്പോലെ ജോലി ചെയ്തുവന്നു.സാറയുടെ ജീവിതം മാറിമറിയുന്നത് വില്യം ഡൺലപ്പ് എന്നൊരു ബ്രിട്ടീഷ് ഡോക്ടർ അവളെ കാണുന്നതോടെയാണ്. ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരായ സ്ത്രീകളുടെ ശാരീരിക പ്രത്യേകതകൾ, പ്രത്യേകിച്ച് അവരുടെ അസാധാരണമാംവിധം വലിയ നിതംബങ്ങൾ, യൂറോപ്യന്മാർക്ക് വലിയ കൗതുകമായിരുന്നു. ലണ്ടനിൽ പോയാൽ വലിയ സമ്പന്നയാകാമെന്നും സ്വാതന്ത്ര്യം ലഭിക്കുമെന്നും വിശ്വസിപ്പിച്ച് ഹെൻഡ്രിക് സീസേഴ്സും ഡൺലപ്പും ചേർന്ന് 1810-ൽ സാറയെ ലണ്ടനിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ അവളെ കാത്തിരുന്നത് വലിയൊരു ചതിയായിരുന്നു.ലണ്ടനിൽ എത്തിയ സാറയെ അവർ ഒരു പ്രദർശന വസ്തുവാക്കി മാറ്റി. &amp;#x27;ഹോട്ടൻടോട്ട് വീനസ്&amp;#x27; (അക്കാലത്ത് യൂറോപ്യന്മാർ ഖോയ്ഖോയ് ജനതയെ വിളിച്ചിരുന്ന പേരാണ് ഹോട്ടൻടോട്ട്) എന്ന പേരിൽ അവർ അവളെ ലണ്ടനിലെ തെരുവുകളിലും സ്റ്റേജുകളിലും പ്രദർശിപ്പിച്ചു. മൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതുപോലെ അവളെ ഒരു കൂട്ടിലടച്ചാണ് ആളുകൾക്ക് മുന്നിൽ കൊണ്ടുവന്നിരുന്നത്. പണം കൊടുത്താൽ ആളുകൾക്ക് അവളെ തൊട്ടുനോക്കാനും പരിഹസിക്കാനും അനുവാദമുണ്ടായിരുന്നു. കടുത്ത തണുപ്പുള്ള ലണ്ടനിൽ വെറും ഗോത്രവർഗ്ഗ വസ്ത്രങ്ങൾ മാത്രം ധരിച്ചായിരുന്നു അവൾക്ക് നിൽക്കേണ്ടി വന്നത്. സാറയുടെ ഈ അവസ്ഥ ചില മനുഷ്യാവകാശ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുകയും അവർ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ സാറയെ ഭീഷണിപ്പെടുത്തി, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് നിൽക്കുന്നതെന്ന് അവർ കോടതിയെക്കൊണ്ട് പറയിപ്പിച്ചു.ലണ്ടനിലെ ജനങ്ങൾക്ക് സാറയോടുള്ള കൗതുകം കുറഞ്ഞപ്പോൾ, 1814-ൽ അവളെ ഫ്രാൻസിലെ പാരീസിലേക്ക് കൊണ്ടുപോയി. അവിടെ മൃഗങ്ങളെ പരിശീലിപ്പിക്കുന്ന ഒരാൾക്കാണ് അവളെ വിറ്റത്. ലണ്ടനിലേതിനേക്കാൾ മോശമായിരുന്നു പാരീസിലെ അവസ്ഥ. വെറുമൊരു മൃഗത്തെപ്പോലെയാണ് ഫ്രഞ്ചുകാർ അവളെ കണ്ടത്.ഇക്കാലത്ത്, ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോർജ്ജ് കുവിയർ സാറയിൽ വലിയ താല്പര്യം കാണിച്ചു. ആഫ്രിക്കൻ മനുഷ്യർ യൂറോപ്യന്മാരേക്കാൾ താഴ്ന്നവരാണെന്നും, അവർക്ക് മൃഗങ്ങളോടാണ് കൂടുതൽ സാമ്യമെന്നും ശാസ്ത്രീയമായി തെളിയിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. ഇതിനായി അയാൾ സാറയുടെ ശരീരത്തെ വിശദമായി പഠിച്ചു.കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾ, ദാരിദ്ര്യം, ഏകാന്തത എന്നിവ സാറയെ തളർത്തി. മദ്യപാനത്തിന് അടിമയായ അവൾക്ക് സിഫിലിസ് പോലുള്ള രോഗങ്ങൾ പിടിപെട്ടു. ഒടുവിൽ 1815 ഡിസംബറിൽ, തന്റെ 26-ാമത്തെ വയസ്സിൽ ആരുമില്ലാതെ തികച്ചും അനാഥയായി സാറാ ബാർട്ട്മാൻ ഈ ലോകത്തോട് വിടപറഞ്ഞു.മരണശേഷവും യൂറോപ്യൻ വംശീയത സാറയെ വെറുതെവിട്ടില്ല. ജോർജ്ജ് കുവിയർ അവളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുകയും, ജനനേന്ദ്രിയങ്ങളും തലച്ചോറും എടുത്തുമാറ്റി പ്രത്യേക ദ്രാവകത്തിലാക്കി സൂക്ഷിക്കുകയും ചെയ്തു. അവളുടെ ശരീരത്തിന്റെ പ്ലാസ്റ്റർ രൂപം ഉണ്ടാക്കുകയും, അസ്ഥികൂടം വേർതിരിച്ചെടുക്കുകയും ചെയ്തു. ഇവയെല്ലാം പാരീസിലെ &amp;#x27;മ്യൂസി ഡി എൽ ഹോം&amp;#x27; എന്ന മ്യൂസിയത്തിൽ പതിറ്റാണ്ടുകളോളം ഒരു കാഴ്ചവസ്തുവായി പ്രദർശിപ്പിച്ചു. 1974-ൽ ഫ്രഞ്ച് വനിതാ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇവ പ്രദർശനത്തിൽ നിന്ന് മാറ്റിയത്.സാറയുടെ മരണത്തിന് ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം, നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി അധികാരമേറ്റപ്പോൾ (1994-ൽ), സാറയുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകണമെന്ന് ഫ്രഞ്ച് സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. നീണ്ട നിയമപോരാട്ടങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ 2002-ൽ ഫ്രാൻസ് അത് ദക്ഷിണാഫ്രിക്കയ്ക്ക് കൈമാറി.&lt;br /&gt;2002 ആഗസ്റ്റ് 9-ന് (ദക്ഷിണാഫ്രിക്കൻ വനിതാ ദിനത്തിൽ), ജനിച്ച മണ്ണായ ഈസ്റ്റേൺ കേപ്പിലെ ഗാംറ്റൂസ് നദീതീരത്ത് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സാറാ ബാർട്ട്മാന് അന്ത്യവിശ്രമം നൽകി. 190 വർഷത്തെ കണ്ണുനീരിനും അപമാനങ്ങൾക്കും ശേഷം, അവൾ തന്റെ സ്വന്തം മണ്ണിൽ ശാന്തമായി ഉറങ്ങി. ഇന്ന് ദക്ഷിണാഫ്രിക്കയിൽ സാറാ ബാർട്ട്മാൻ സ്ത്രീകളുടെയും ആഫ്രിക്കൻ ജനതയുടെയും അതിജീവനത്തിന്റെ പ്രതീകമാണ്.&lt;/p&gt;
  &lt;p id=&quot;MizU&quot;&gt;Credit: &lt;a href=&quot;https://www.facebook.com/sree1ly?__cft__[0]=AZWkzlsxzTSe2CXjJrcJNBgXSxTmcaMvW74FdR--6wBCax8rndfJ6mrj7wjp_jpeH53ElIajQeIT3YWAMjoyoCSj83ikMQF3y8J0HIhvZQrfpm0D1Qli_yelRyEiAPCzDMGhEEoaAzvRwKb9OVjrk603lcaiFS8yEdi8-TEks3JjS5Wg5A8cCAmGlL2Nek3JzC8&amp;__tn__=-UC%2CP-R&quot; target=&quot;_blank&quot;&gt;&lt;strong&gt;ശ്രീജിത്ത് ശ്രീ&lt;/strong&gt;&lt;/a&gt;&lt;/p&gt;
  &lt;h2 data-align=&quot;center&quot; id=&quot;I4Oh&quot;&gt;&lt;a href=&quot;https://t.me/AnjathaLokam&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 &lt;/a&gt;&lt;/h2&gt;
  &lt;h2 data-align=&quot;center&quot; id=&quot;q3T5&quot;&gt;&lt;a href=&quot;https://t.me/TGBlogR&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram&lt;/a&gt;&lt;/h2&gt;

</content></entry><entry><id>tgblogr:M8P4u9u_P5T</id><link rel="alternate" type="text/html" href="https://teletype.in/@tgblogr/M8P4u9u_P5T?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=tgblogr"></link><title>അർമില്ലാരിയ ഓസ്റ്റോയേ:ലോകത്തിലെ ഏറ്റവും വലിയ ജീവി</title><published>2026-02-23T04:43:10.940Z</published><updated>2026-02-23T04:43:10.940Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img4.teletype.in/files/bd/b7/bdb71838-b75e-4c13-85bc-4d0290d74354.png"></media:thumbnail><category term="anjathalokam" label="💀അജ്ഞാത ലോകം 💀"></category><summary type="html">&lt;img src=&quot;https://img3.teletype.in/files/68/76/6876d105-08ba-4c7e-86a1-190efd504f87.png&quot;&gt;ഭൂമിയിലെ ഏറ്റവും വലിയ ജീവി ഏതാണെന്ന് ചോദിച്ചാൽ നമ്മളിൽ പലരും പെട്ടെന്ന് പറയുന്ന ഉത്തരം നീലത്തിമിംഗലം എന്നായിരിക്കും. എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ, ലോകത്തിലെ ഏറ്റവും വലിയ ജീവി ഒരു മൃഗമോ സസ്യമോ അല്ല, മറിച്ച് അർമില്ലാരിയ ഓസ്റ്റോയേ (Armillaria ostoyae) എന്ന് ശാസ്ത്രനാമമുള്ള ഒരു ഫംഗസ് ആണ്. അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തുള്ള ബ്ലൂ മൗണ്ടൻസിലെ മാൽഹ്യൂർ നാഷണൽ ഫോറസ്റ്റിലാണ് ഈ ഭീമൻ ഫംഗസ് വസിക്കുന്നത്. 'ഹ്യൂമംഗസ് ഫംഗസ്' എന്ന വിളിപ്പേരിലാണ് ഇത് ലോകപ്രശസ്തമായത്.ഏകദേശം 2,385 ഏക്കർ (ഏകദേശം 9.6 ചതുരശ്ര കിലോമീറ്റർ) പ്രദേശത്താണ് ഇത് വ്യാപിച്ചു കിടക്കുന്നത്. അതായത് ഏകദേശം 1,600 ഫുട്ബോൾ മൈതാനങ്ങളേക്കാൾ വലിയ വിസ്തൃതി!ഇതിന്റെ ഭാരം ഏകദേശം 35,000 ടൺ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ അനുസരിച്ച് ഇതിന് 2,400 മുതൽ 8,000 വരെ വർഷം...</summary><content type="html">
  &lt;figure id=&quot;UHHk&quot; class=&quot;m_column&quot;&gt;
    &lt;img src=&quot;https://img3.teletype.in/files/68/76/6876d105-08ba-4c7e-86a1-190efd504f87.png&quot; width=&quot;1012&quot; /&gt;
  &lt;/figure&gt;
  &lt;p id=&quot;YIlh&quot;&gt;&lt;br /&gt;ഭൂമിയിലെ ഏറ്റവും വലിയ ജീവി ഏതാണെന്ന് ചോദിച്ചാൽ നമ്മളിൽ പലരും പെട്ടെന്ന് പറയുന്ന ഉത്തരം നീലത്തിമിംഗലം എന്നായിരിക്കും. എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ, ലോകത്തിലെ ഏറ്റവും വലിയ ജീവി ഒരു മൃഗമോ സസ്യമോ അല്ല, മറിച്ച് അർമില്ലാരിയ ഓസ്റ്റോയേ (Armillaria ostoyae) എന്ന് ശാസ്ത്രനാമമുള്ള ഒരു ഫംഗസ് ആണ്. &lt;br /&gt;അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തുള്ള ബ്ലൂ മൗണ്ടൻസിലെ മാൽഹ്യൂർ നാഷണൽ ഫോറസ്റ്റിലാണ് ഈ ഭീമൻ ഫംഗസ് വസിക്കുന്നത്. &amp;#x27;ഹ്യൂമംഗസ് ഫംഗസ്&amp;#x27; എന്ന വിളിപ്പേരിലാണ് ഇത് ലോകപ്രശസ്തമായത്.ഏകദേശം 2,385 ഏക്കർ (ഏകദേശം 9.6 ചതുരശ്ര കിലോമീറ്റർ) പ്രദേശത്താണ് ഇത് വ്യാപിച്ചു കിടക്കുന്നത്. അതായത് ഏകദേശം 1,600 ഫുട്ബോൾ മൈതാനങ്ങളേക്കാൾ വലിയ വിസ്തൃതി!ഇതിന്റെ ഭാരം ഏകദേശം 35,000 ടൺ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.&lt;br /&gt;ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ അനുസരിച്ച് ഇതിന് 2,400 മുതൽ 8,000 വരെ വർഷം പഴക്കമുണ്ട്. ഇത് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീവികളിൽ ഒന്നുകൂടിയാണ്.&lt;br /&gt; ഇത് എങ്ങനെയാണ് ഒരു വലിയ ജീവിയാകുന്നത്?&lt;br /&gt;സാധാരണ കൂണുകൾ പോലെ പുറത്ത് കാണുന്ന ഭാഗമല്ല ഈ ഫംഗസിന്റെ പ്രധാന ശരീരം. മണ്ണനടിയിൽ നൂലുപോലെ പടർന്നു കിടക്കുന്ന മൈസീലിയം എന്ന ശൃംഖലയാണ് ഇതിന്റെ യഥാർത്ഥ ശരീരം. ഒറിഗണിലെ ഈ വനമേഖലയിൽ നടത്തിയ ഡി.എൻ.എ പരിശോധനയിൽ നിന്നാണ് ഇത്രയും വലിയ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഫംഗസ് പടലങ്ങൾ ഒരേ ഒരു ജനിതകഘടനയുള്ള ഒറ്റ ജീവിയാണെന്ന് തിരിച്ചറിഞ്ഞത്.ഈ ഫംഗസ് വെറുമൊരു കൗതുകം മാത്രമല്ല, വനത്തിലെ മരങ്ങൾക്ക് ഇതൊരു ഭീഷണിയാണ്.മരങ്ങളുടെ വേരുകളിൽ പറ്റിപ്പിടിച്ച് അവയിലെ പോഷകങ്ങൾ വലിച്ചെടുത്താണ് ഇത് വളരുന്നത്. ഇത് മരങ്ങളുടെ നശീകരണത്തിന് കാരണമാകുന്നു.ഷൂ ലേസ് പോലെ കട്ടിയുള്ള കറുത്ത വേരുകൾ പോലുള്ള സംവിധാനമുപയോഗിച്ചാണ് ഇത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പടരുന്നത്. അതിനാൽ ഇതിനെ &amp;#x27;ഷൂസ്ട്രിംഗ് ഫംഗസ്&amp;#x27; എന്നും വിളിക്കാറുണ്ട്.ഇതിന്റെ പുറത്ത് കാണുന്ന കൂണുകൾ ഭക്ഷ്യയോഗ്യമാണെങ്കിലും പച്ചയ്ക്ക് കഴിക്കുന്നത് ഗുണകരമല്ല.1998-ൽ ഒറിഗണിലെ വനത്തിൽ മരങ്ങൾ കൂട്ടത്തോടെ ഉണങ്ങി നശിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും നടത്തിയ പര്യവേഷണത്തിലാണ് ഈ ഭീമൻ ഫംഗസിനെ കണ്ടെത്തുന്നത്. വായുവിലൂടെ വിത്തുകൾ വ്യാപിക്കുന്നതിനു പകരം മണ്ണിലൂടെ പടരുന്ന സ്വഭാവമാണ് ഇതിനെ ഇത്രയും വലിയ രൂപത്തിലെത്താൻ സഹായിച്ചത്.&lt;/p&gt;
  &lt;p id=&quot;MizU&quot;&gt;Credit: &lt;a href=&quot;https://www.facebook.com/sree1ly?__cft__[0]=AZWkzlsxzTSe2CXjJrcJNBgXSxTmcaMvW74FdR--6wBCax8rndfJ6mrj7wjp_jpeH53ElIajQeIT3YWAMjoyoCSj83ikMQF3y8J0HIhvZQrfpm0D1Qli_yelRyEiAPCzDMGhEEoaAzvRwKb9OVjrk603lcaiFS8yEdi8-TEks3JjS5Wg5A8cCAmGlL2Nek3JzC8&amp;__tn__=-UC%2CP-R&quot; target=&quot;_blank&quot;&gt;&lt;strong&gt;ശ്രീജിത്ത് ശ്രീ&lt;/strong&gt;&lt;/a&gt;&lt;/p&gt;
  &lt;h2 data-align=&quot;center&quot; id=&quot;I4Oh&quot;&gt;&lt;a href=&quot;https://t.me/AnjathaLokam&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 &lt;/a&gt;&lt;/h2&gt;
  &lt;h2 data-align=&quot;center&quot; id=&quot;q3T5&quot;&gt;&lt;a href=&quot;https://t.me/TGBlogR&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram&lt;/a&gt;&lt;/h2&gt;

</content></entry><entry><id>tgblogr:hM_ts4mB7T5</id><link rel="alternate" type="text/html" href="https://teletype.in/@tgblogr/hM_ts4mB7T5?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=tgblogr"></link><title>ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട വസ്തു</title><published>2026-02-22T13:44:04.844Z</published><updated>2026-02-22T13:44:04.844Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img3.teletype.in/files/25/7a/257a2cc5-536a-421c-ab5a-5b5e84ab1a5d.png"></media:thumbnail><category term="anjathalokam" label="💀അജ്ഞാത ലോകം 💀"></category><summary type="html">&lt;img src=&quot;https://img3.teletype.in/files/e5/f3/e5f379b7-682a-4fdc-bf05-72b741a586e8.png&quot;&gt;യഹൂദ വിശ്വാസപ്രകാരം, മരിച്ച വ്യക്തിയുടെ അലഞ്ഞുതിരിയുന്നതും പകപോക്കുന്നതുമായ ആത്മാവാണ് 'ഡിബ്ബുക്ക്' (Dybbuk). ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിക്കാനും അവരെ നിയന്ത്രിക്കാനും ഈ ദുരാത്മാവിന് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്യം പൂർത്തിയാകുമ്പോഴോ അല്ലെങ്കിൽ പ്രത്യേക പ്രാർത്ഥനകളിലൂടെ ഒഴിവാക്കുമ്പോഴോ മാത്രമേ ഇവ ശരീരത്തിൽ നിന്ന് വിട്ടുപോവുകയുള്ളൂ എന്നാണ് വിശ്വാസം.2003-ൽ കെവിൻ മാനിസ് എന്ന അമേരിക്കൻ ഫർണിച്ചർ വ്യാപാരി 'ഇബേ' എന്ന വെബ്സൈറ്റ് വഴി ഒരു പഴയ പെട്ടി ലേലത്തിന് വെച്ചതോടെയാണ് ഈ കഥ ലോകമറിയുന്നത്. തന്റെ ഇബേ പോസ്റ്റിൽ അദ്ദേഹം വളരെ ഭയപ്പെടുത്തുന്ന ഒരു പശ്ചാത്തല കഥ നൽകിയിരുന്നു.</summary><content type="html">
  &lt;figure id=&quot;hiSt&quot; class=&quot;m_column&quot;&gt;
    &lt;img src=&quot;https://img3.teletype.in/files/e5/f3/e5f379b7-682a-4fdc-bf05-72b741a586e8.png&quot; width=&quot;2647&quot; /&gt;
  &lt;/figure&gt;
  &lt;p id=&quot;9NnH&quot;&gt;യഹൂദ വിശ്വാസപ്രകാരം, മരിച്ച വ്യക്തിയുടെ അലഞ്ഞുതിരിയുന്നതും പകപോക്കുന്നതുമായ ആത്മാവാണ് &amp;#x27;ഡിബ്ബുക്ക്&amp;#x27; (Dybbuk). ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിക്കാനും അവരെ നിയന്ത്രിക്കാനും ഈ ദുരാത്മാവിന് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്യം പൂർത്തിയാകുമ്പോഴോ അല്ലെങ്കിൽ പ്രത്യേക പ്രാർത്ഥനകളിലൂടെ ഒഴിവാക്കുമ്പോഴോ മാത്രമേ ഇവ ശരീരത്തിൽ നിന്ന് വിട്ടുപോവുകയുള്ളൂ എന്നാണ് വിശ്വാസം.2003-ൽ കെവിൻ മാനിസ് എന്ന അമേരിക്കൻ ഫർണിച്ചർ വ്യാപാരി &amp;#x27;ഇബേ&amp;#x27; എന്ന വെബ്സൈറ്റ് വഴി ഒരു പഴയ പെട്ടി ലേലത്തിന് വെച്ചതോടെയാണ് ഈ കഥ ലോകമറിയുന്നത്. തന്റെ ഇബേ പോസ്റ്റിൽ അദ്ദേഹം വളരെ ഭയപ്പെടുത്തുന്ന ഒരു പശ്ചാത്തല കഥ നൽകിയിരുന്നു.&lt;/p&gt;
  &lt;p id=&quot;gb1J&quot;&gt;രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ ഹോളോകോസ്റ്റിനെ അതിജീവിച്ച ഹവാലഎന്ന ഒരു പോളിഷ് വനിതയുടേതായിരുന്നു ഈ പെട്ടിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.സ്പെയിനിൽ നിന്നും വാങ്ങിയ ഈ പെട്ടിക്കുള്ളിൽ ഒരു ഡിബ്ബുക്ക് തളക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ ഇത് ഒരിക്കലും തുറക്കരുതെന്നും ആ സ്ത്രീയുടെ ചെറുമകൾ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.ഈ പെട്ടി വാങ്ങിയവർക്കും സൂക്ഷിച്ചവർക്കും നിരവധി ദുരനുഭവങ്ങൾ ഉണ്ടായതായി ഇന്റർനെറ്റിൽ കഥകൾ പ്രചരിച്ചു. പെട്ടി സൂക്ഷിച്ചവർക്കും അവരുടെ സുഹൃത്തുക്കൾക്കും നിരന്തരം ഒരേപോലുള്ള ഭയാനകമായ സ്വപ്നങ്ങൾ (ഒരു ദുർമന്ത്രവാദിനിയുടെ രൂപം) കണ്ടതായി അവകാശപ്പെട്ടു.&lt;/p&gt;
  &lt;p id=&quot;PDcu&quot;&gt;പെട്ടിക്കുള്ളിൽ നിന്ന് പൂച്ചയുടെ മൂത്രത്തിന്റെയോ അല്ലെങ്കിൽ മുല്ലപ്പൂവിന്റെയോ ഗന്ധം വരുന്നതായി പലരും പറഞ്ഞു.&lt;/p&gt;
  &lt;p id=&quot;3EsG&quot;&gt;പെട്ടി സ്വന്തമാക്കിയവർക്ക് മുടികൊഴിച്ചിൽ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ തുടങ്ങിയവ സംഭവിച്ചു. പെട്ടി സമ്മാനമായി നൽകിയപ്പോൾ കെവിൻ മാനിസിന്റെ അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും പറയപ്പെടുന്നു.ഈ ഇന്റർനെറ്റ് കഥ വളരെ വേഗം വൈറലായി. 2012-ൽ പുറത്തിറങ്ങിയ &amp;#x27;ദി പൊസെഷൻ&amp;#x27; (The Possession) എന്ന ഹോളിവുഡ് ഹൊറർ ചിത്രവും മലയാളത്തിൽ നിന്ന് എസ്രാ എന്ന സിനിമയും ഡിബ്ബുക്ക് ബോക്സിനെ ആസ്പദമാക്കിയുള്ളതാണ്. പിന്നീട് പ്രശസ്ത പാരനോർമൽ അന്വേഷകനായ സാക്ക് ബാഗൻസ് ഈ പെട്ടി വാങ്ങുകയും അമേരിക്കയിലെ നെവാഡയിലുള്ള തന്റെ &amp;#x27;ഹോണ്ടഡ് മ്യൂസിയത്തിൽ&amp;#x27; ഇത് പ്രദർശനത്തിന് വയ്ക്കുകയും ചെയ്തു.ഇത്രയൊക്കെ ഭയപ്പെടുത്തുന്ന കഥകൾ ഇതിന് പിന്നിലുണ്ടെങ്കിലും, ഇതിന്റെ യാഥാർത്ഥ്യം മറ്റൊന്നാണ്. വർഷങ്ങൾക്ക് ശേഷം, കെവിൻ മാനിസ് തന്നെ ഇതൊരു കെട്ടുകഥയാണെന്ന് വെളിപ്പെടുത്തി. താൻ വാങ്ങിയ ഒരു സാധാരണ പഴയ പെട്ടിക്ക് കൂടുതൽ മൂല്യം ലഭിക്കാനും ആളുകളുടെ ശ്രദ്ധ ആകർഷിക്കാനുമായി തന്റെ ഭാവനയിൽ സൃഷ്ടിച്ച ഒരു കഥ മാത്രമായിരുന്നു അത്. ഹോളോകോസ്റ്റ് പശ്ചാത്തലവും ദുർമന്ത്രവാദവുമെല്ലാം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. ചുരുക്കത്തിൽ, ഇന്റർനെറ്റ് കാലഘട്ടത്തിൽ ഉണ്ടായ ഏറ്റവും വലിയ &amp;#x27;അർബൻ ലെജൻഡുകളിൽ&amp;#x27; ഒന്നാണിത്. യാതൊരുവിധ അമാനുഷിക ശക്തികളും ആ പെട്ടിയിൽ ഇല്ല എന്നത് വ്യക്തമാണ്.&lt;br /&gt;ഭയപ്പെടുത്തുന്ന കഥകൾ കേൾക്കാൻ മനുഷ്യർക്കുള്ള താല്പര്യവും, അത് എങ്ങനെ ഇന്റർനെറ്റിലൂടെ വലിയൊരു കെട്ടുകഥയായി മാറുന്നു എന്നതിനും ഏറ്റവും മികച്ച ഉദാഹരണമാണ് ഡിബ്ബുക്ക് ബോക്സ്.&lt;/p&gt;
  &lt;p id=&quot;MizU&quot;&gt;Credit: &lt;a href=&quot;https://www.facebook.com/sree1ly?__cft__[0]=AZWkzlsxzTSe2CXjJrcJNBgXSxTmcaMvW74FdR--6wBCax8rndfJ6mrj7wjp_jpeH53ElIajQeIT3YWAMjoyoCSj83ikMQF3y8J0HIhvZQrfpm0D1Qli_yelRyEiAPCzDMGhEEoaAzvRwKb9OVjrk603lcaiFS8yEdi8-TEks3JjS5Wg5A8cCAmGlL2Nek3JzC8&amp;__tn__=-UC%2CP-R&quot; target=&quot;_blank&quot;&gt;&lt;strong&gt;ശ്രീജിത്ത് ശ്രീ&lt;/strong&gt;&lt;/a&gt;&lt;/p&gt;
  &lt;h2 data-align=&quot;center&quot; id=&quot;I4Oh&quot;&gt;&lt;a href=&quot;https://t.me/AnjathaLokam&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 &lt;/a&gt;&lt;/h2&gt;
  &lt;h2 data-align=&quot;center&quot; id=&quot;q3T5&quot;&gt;&lt;a href=&quot;https://t.me/TGBlogR&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram&lt;/a&gt;&lt;/h2&gt;

</content></entry><entry><id>tgblogr:f_t8N3TQMk1</id><link rel="alternate" type="text/html" href="https://teletype.in/@tgblogr/f_t8N3TQMk1?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=tgblogr"></link><title>ജപ്പാനിലെ ആത്മഹത്യാ വനം</title><published>2026-02-22T13:13:23.196Z</published><updated>2026-02-22T13:13:23.196Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img4.teletype.in/files/39/24/39247d1e-3ab5-4d04-a501-9d65d7c60be5.png"></media:thumbnail><category term="anjathalokam" label="💀അജ്ഞാത ലോകം 💀"></category><summary type="html">&lt;img src=&quot;https://img1.teletype.in/files/43/e3/43e37b68-f6f3-4640-b465-7241cf467dce.png&quot;&gt;ജപ്പാനിലെ ഫുജി പർവതത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരവും എന്നാൽ അത്രമേൽ ഭയാനകവുമായ ഒരു വനമാണ് ആവോക്കിഗഹാര. 'മരങ്ങളുടെ കടൽ' എന്നറിയപ്പെടുന്ന ഈ വനം ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ഏകദേശം 30 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ വനം രൂപപ്പെട്ടത് എ.ഡി. 864-ൽ ഫുജി പർവതത്തിലുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നാണ്. ലാവ ഒഴുകി ഉറച്ച തറയിലാണ് ഈ വനം നിൽക്കുന്നത്.ഇവിടെ മരങ്ങൾ വളരെ സാന്ദ്രമായി വളരുന്നത് കൊണ്ട് കാറ്റ് വനത്തിനുള്ളിലേക്ക് കടക്കാറില്ല. വന്യജീവികളുടെ സാന്നിധ്യം വളരെ കുറവായതിനാൽ വനത്തിനുള്ളിൽ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള നിശബ്ദതയാണുള്ളത്.ലാവയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം കാരണം വനത്തിനുള്ളിൽ വടക്കുനോക്കി യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിക്കാറില്ല. ഇത്...</summary><content type="html">
  &lt;figure id=&quot;rsmR&quot; class=&quot;m_column&quot;&gt;
    &lt;img src=&quot;https://img1.teletype.in/files/43/e3/43e37b68-f6f3-4640-b465-7241cf467dce.png&quot; width=&quot;966&quot; /&gt;
  &lt;/figure&gt;
  &lt;p id=&quot;4QIB&quot;&gt;ജപ്പാനിലെ ഫുജി പർവതത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരവും എന്നാൽ അത്രമേൽ ഭയാനകവുമായ ഒരു വനമാണ് ആവോക്കിഗഹാര. &amp;#x27;മരങ്ങളുടെ കടൽ&amp;#x27; എന്നറിയപ്പെടുന്ന ഈ വനം ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ഏകദേശം 30 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ വനം രൂപപ്പെട്ടത് എ.ഡി. 864-ൽ ഫുജി പർവതത്തിലുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നാണ്. ലാവ ഒഴുകി ഉറച്ച തറയിലാണ് ഈ വനം നിൽക്കുന്നത്.ഇവിടെ മരങ്ങൾ വളരെ സാന്ദ്രമായി വളരുന്നത് കൊണ്ട് കാറ്റ് വനത്തിനുള്ളിലേക്ക് കടക്കാറില്ല. വന്യജീവികളുടെ സാന്നിധ്യം വളരെ കുറവായതിനാൽ വനത്തിനുള്ളിൽ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള നിശബ്ദതയാണുള്ളത്.ലാവയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം കാരണം വനത്തിനുള്ളിൽ വടക്കുനോക്കി യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിക്കാറില്ല. ഇത് സഞ്ചാരികൾ വഴിതെറ്റിപ്പോകാൻ പ്രധാന കാരണമാകുന്നു.ലോകത്ത് ആത്മഹത്യകൾ ഏറ്റവും കൂടുതൽ നടക്കുന്ന രണ്ടാമത്തെ സ്ഥലമായി (ആദ്യത്തേത് സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലം) ആവോക്കിഗഹാര അറിയപ്പെടുന്നു. ഇതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്,സെയിച്ചോ മാറ്റ്‌സുമോട്ടോയുടെ കുറോയി ജുക്കായ് (Kuroi Jukai) എന്ന നോവലിലെ കഥാപാത്രങ്ങൾ ഈ വനത്തിൽ വച്ച് ജീവനൊടുക്കുന്നത് ജനങ്ങളെ സ്വാധീനിച്ചതായി കരുതപ്പെടുന്നു.പണ്ട് ജപ്പാനിൽ നിലനിന്നിരുന്ന &amp;#x27;ഉബാസ്യൂട്ട്&amp;#x27; (Ubasute) എന്ന ആചാരപ്രകാരം, ദരിദ്രരായ കുടുംബങ്ങൾ പ്രായമായവരെയോ രോഗികളെയോ ഉപേക്ഷിച്ചിരുന്നത് ഈ വനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ ആത്മാക്കൾ ഇപ്പോഴും അവിടെ അലഞ്ഞുതിരിയുന്നുണ്ടെന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു.ആത്മഹത്യകൾ തടയുന്നതിനായി ജപ്പാൻ സർക്കാർ വനത്തിന്റെ പ്രവേശന കവാടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. &amp;quot;നിങ്ങളുടെ ജീവിതം മാതാപിതാക്കൾ നൽകിയ വിലപ്പെട്ട സമ്മാനമാണ്,&amp;quot; &amp;quot;സഹായത്തിനായി ബന്ധപ്പെടുക&amp;quot; തുടങ്ങിയ സന്ദേശങ്ങൾ ഇതിൽ കാണാം. കൂടാതെ, വനത്തിനുള്ളിൽ പോലീസ് പട്രോളിംഗും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.ഭയാനകമായ കഥകൾക്കിടയിലും ആവോക്കിഗഹാര ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ഇവിടുത്തെ ഐസ് ഗുഹകളും , കാറ്റാടി ഗുഹകളും കാണാൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ നിശ്ചിത പാതകളിൽ നിന്ന് മാറി വനത്തിനുള്ളിലേക്ക് പോകുന്നത് അപകടകരമാണ്.&lt;/p&gt;
  &lt;p id=&quot;MizU&quot;&gt;Credit: &lt;a href=&quot;https://www.facebook.com/sree1ly?__cft__[0]=AZWkzlsxzTSe2CXjJrcJNBgXSxTmcaMvW74FdR--6wBCax8rndfJ6mrj7wjp_jpeH53ElIajQeIT3YWAMjoyoCSj83ikMQF3y8J0HIhvZQrfpm0D1Qli_yelRyEiAPCzDMGhEEoaAzvRwKb9OVjrk603lcaiFS8yEdi8-TEks3JjS5Wg5A8cCAmGlL2Nek3JzC8&amp;__tn__=-UC%2CP-R&quot; target=&quot;_blank&quot;&gt;&lt;strong&gt;ശ്രീജിത്ത് ശ്രീ&lt;/strong&gt;&lt;/a&gt;&lt;/p&gt;
  &lt;h2 data-align=&quot;center&quot; id=&quot;I4Oh&quot;&gt;&lt;a href=&quot;https://t.me/AnjathaLokam&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 &lt;/a&gt;&lt;/h2&gt;
  &lt;h2 data-align=&quot;center&quot; id=&quot;q3T5&quot;&gt;&lt;a href=&quot;https://t.me/TGBlogR&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram&lt;/a&gt;&lt;/h2&gt;

</content></entry><entry><id>tgblogr:Ukc4ywbW6H_</id><link rel="alternate" type="text/html" href="https://teletype.in/@tgblogr/Ukc4ywbW6H_?utm_source=teletype&amp;utm_medium=feed_atom&amp;utm_campaign=tgblogr"></link><title>മുതലകൾ നടത്തിയ കൂട്ടക്കൊല, സത്യമോ? മിഥ്യയോ?</title><published>2026-02-20T04:09:44.713Z</published><updated>2026-02-20T04:09:44.713Z</updated><media:thumbnail xmlns:media="http://search.yahoo.com/mrss/" url="https://img3.teletype.in/files/68/1c/681c2935-7299-4ace-9088-d8108d69f698.png"></media:thumbnail><category term="anjathalokam" label="💀അജ്ഞാത ലോകം 💀"></category><summary type="html">&lt;img src=&quot;https://img4.teletype.in/files/79/48/79480e04-88c1-4512-b041-5871c604b6bc.png&quot;&gt;രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഏറ്റവും ഭയാനകമായ സംഭവങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒന്നാണ് റാംറീ ദ്വീപ് സംഭവം (Ramree Island Incident). 1945-ൽ മ്യാന്മറിലെ (അന്നത്തെ ബർമ്മ) റാംറീ ദ്വീപിൽ നടന്ന ഈ സംഭവം ചരിത്രത്തിൽ ഇടംനേടിയത് സൈനിക നീക്കങ്ങളുടെ പേരിലല്ല, മറിച്ച് ആയിരത്തോളം ജാപ്പനീസ് സൈനികരെ ഉപ്പുവെള്ളത്തിലെ മുതലകൾ കൊന്നൊടുക്കി എന്ന ഞെട്ടിക്കുന്ന കഥയുടെ പേരിലാണ്.1945 ജനുവരി മുതൽ ഫെബ്രുവരി വരെയാണ് റാംറീ ദ്വീപിലെ യുദ്ധം നടന്നത്. ബർമ്മയിൽ തമ്പടിച്ചിരുന്ന ജാപ്പനീസ് സേനയെ തുരത്തുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ്, ഇന്ത്യൻ സംയുക്ത സേനകളാണ് ദ്വീപിൽ ആക്രമണം അഴിച്ചുവിട്ടത്. ദ്വീപിൽ വ്യോമതാവളം നിർമ്മിക്കുക എന്നതായിരുന്നു സഖ്യകക്ഷികളുടെ പ്രധാന ലക്ഷ്യം.ബ്രിട്ടീഷ് സേനയുടെ ശക്തമായ ബോംബാക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ ദ്വീപിലുണ്ടായിരുന്ന ആയിരത്തോളം...</summary><content type="html">
  &lt;figure id=&quot;RJz8&quot; class=&quot;m_column&quot;&gt;
    &lt;img src=&quot;https://img4.teletype.in/files/79/48/79480e04-88c1-4512-b041-5871c604b6bc.png&quot; width=&quot;959&quot; /&gt;
  &lt;/figure&gt;
  &lt;p id=&quot;Tb6o&quot;&gt;രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഏറ്റവും ഭയാനകമായ സംഭവങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒന്നാണ് റാംറീ ദ്വീപ് സംഭവം (Ramree Island Incident). 1945-ൽ മ്യാന്മറിലെ (അന്നത്തെ ബർമ്മ) റാംറീ ദ്വീപിൽ നടന്ന ഈ സംഭവം ചരിത്രത്തിൽ ഇടംനേടിയത് സൈനിക നീക്കങ്ങളുടെ പേരിലല്ല, മറിച്ച് ആയിരത്തോളം ജാപ്പനീസ് സൈനികരെ ഉപ്പുവെള്ളത്തിലെ മുതലകൾ കൊന്നൊടുക്കി എന്ന ഞെട്ടിക്കുന്ന കഥയുടെ പേരിലാണ്.1945 ജനുവരി മുതൽ ഫെബ്രുവരി വരെയാണ് റാംറീ ദ്വീപിലെ യുദ്ധം നടന്നത്. ബർമ്മയിൽ തമ്പടിച്ചിരുന്ന ജാപ്പനീസ് സേനയെ തുരത്തുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ്, ഇന്ത്യൻ സംയുക്ത സേനകളാണ് ദ്വീപിൽ ആക്രമണം അഴിച്ചുവിട്ടത്. ദ്വീപിൽ വ്യോമതാവളം നിർമ്മിക്കുക എന്നതായിരുന്നു സഖ്യകക്ഷികളുടെ പ്രധാന ലക്ഷ്യം.ബ്രിട്ടീഷ് സേനയുടെ ശക്തമായ ബോംബാക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ ദ്വീപിലുണ്ടായിരുന്ന ആയിരത്തോളം വരുന്ന ജാപ്പനീസ് സൈനികർക്ക് താവളം ഉപേക്ഷിച്ച് പിന്മാറേണ്ടി വന്നു.ജാപ്പനീസ് സൈനികർ പിന്മാറാൻ തിരഞ്ഞെടുത്ത വഴി ദ്വീപിന്റെ കിഴക്കുഭാഗത്തുള്ള വലിയ കണ്ടൽക്കാടുകളും ചതുപ്പുനിലങ്ങളുമായിരുന്നു. ഏകദേശം 16 കിലോമീറ്ററോളം വരുന്ന ഈ പ്രദേശം ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഉപ്പുവെള്ള മുതലകളുടെ വാസസ്ഥലമായിരുന്നു.ബ്രിട്ടീഷ് സേന അവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ജാപ്പനീസ് സൈനികർ അതിന് തയ്യാറായില്ല. കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ അവർ കൊടുംകാട്ടിലൂടെ യാത്ര തുടർന്നു.ചതുപ്പിലൂടെയുള്ള യാത്ര സൈനികർക്ക് നരകതുല്യമായിരുന്നു. പകൽ സമയത്ത് വിഷപ്പാമ്പുകളുടെയും കൊതുകുകളുടെയും ആക്രമണവും, രോഗങ്ങളും അവരെ തളർത്തി. എന്നാൽ യഥാർത്ഥ ദുരന്തം ആരംഭിച്ചത് രാത്രിയിലാണ്.ബ്രിട്ടീഷ് സേനയ്‌ക്കൊപ്പം ഉണ്ടായിരുന്ന പ്രകൃതിശാസ്ത്രജ്ഞനായ ബ്രൂസ് റൈറ്റ് (Bruce Wright) തന്റെ പുസ്തകത്തിൽ ഈ സംഭവത്തെക്കുറിച്ച് വളരെ ഭയാനകമായ വിവരണം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം:&lt;br /&gt;&amp;#x27;രാത്രിയുടെ ഇരുട്ടിൽ ചതുപ്പിൽ കിടന്നിരുന്ന സൈനികരെ ഉപ്പുവെള്ള മുതലകൾ ആക്രമിക്കാൻ തുടങ്ങി.&lt;br /&gt; റൈഫിളുകളുടെ ശബ്ദവും, മുതലകളുടെ പിടിയിലകപ്പെട്ട സൈനികരുടെ നിലവിളിയും പരസ്പരം കലർന്നു.&lt;br /&gt; പിറ്റേന്ന് രാവിലെ കണ്ടൽക്കാടുകളിൽ പ്രവേശിച്ച ബ്രിട്ടീഷ് സേനയ്ക്ക് കാണാൻ കഴിഞ്ഞത് ആയിരത്തോളം സൈനികരിൽ അവശേഷിച്ച ഇരുപതോളം പേരെ മാത്രമാണ്&amp;#x27;. ബാക്കിയെല്ലാവരെയും മുതലകൾ കൊന്നുതിന്നു എന്നാണ് കഥകൾ പ്രചരിച്ചത്.ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ &amp;quot;മൃഗങ്ങൾ നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊല&amp;quot; എന്ന പേരിൽ ഒരു കാലത്ത് ഈ സംഭവം ഇടംപിടിച്ചിരുന്നു.ഈ കഥ ലോകമെമ്പാടും പ്രചരിച്ചെങ്കിലും, ആധുനിക ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും ഈ &amp;quot;മുതല കൂട്ടക്കുരുതി&amp;quot; വലിയൊരു അതിശയോക്തിയാണെന്ന് വിശ്വസിക്കുന്നു. &lt;br /&gt;ആയിരത്തോളം മനുഷ്യരെ കൊന്നൊടുക്കാൻ മാത്രം വലിയൊരു മുതലക്കൂട്ടം ആ ചതുപ്പിൽ ഉണ്ടാകാൻ സാധ്യതയില്ല. അത്രയും വലിയൊരു ആവാസവ്യവസ്ഥ അവിടെ ഉണ്ടായിരുന്നില്ല.ഭൂരിഭാഗം സൈനികരും മരിച്ചത് പട്ടിണി, നിർജ്ജലീകരണം , മലമ്പനി, കോളറ, വിഷപ്പാമ്പുകളുടെ കടി, കൂടാതെ ബ്രിട്ടീഷ് സേനയുടെ വെടിയുണ്ടകൾ എന്നിവ കൊണ്ടാണെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു.രക്ഷപ്പെട്ട ജാപ്പനീസ് സൈനികരോ അവരുടെ ഔദ്യോഗിക രേഖകളോ മുതലകളുടെ ഇത്രയും വലിയൊരു ആക്രമണത്തെക്കുറിച്ച് പരാമർശിക്കുന്നില്ല.&lt;br /&gt;മുതലകളുടെ ആക്രമണം തീർച്ചയായും അവിടെ നടന്നിട്ടുണ്ട്, ചില സൈനികർ അതിന് ഇരയായിട്ടുമുണ്ടാകാം. എന്നാൽ ആയിരത്തോളം പേരെ മുതലകൾ മാത്രം കൊന്നുതിന്നു എന്നത് ഒരു യുദ്ധകാല മിത്തായിട്ടാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. എങ്കിലും, പ്രതികൂലമായ പ്രകൃതി സാഹചര്യങ്ങൾ മനുഷ്യന്റെ നിലനിൽപ്പിനെ എത്രത്തോളം ഭയാനകമായി ബാധിക്കാം എന്നതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി റാംറീ ദ്വീപ് സംഭവം ഇന്നും ഓർമ്മിക്കപ്പെടുന്നു.&lt;/p&gt;
  &lt;p id=&quot;MizU&quot;&gt;Credit: &lt;a href=&quot;https://www.facebook.com/sree1ly?__cft__[0]=AZWkzlsxzTSe2CXjJrcJNBgXSxTmcaMvW74FdR--6wBCax8rndfJ6mrj7wjp_jpeH53ElIajQeIT3YWAMjoyoCSj83ikMQF3y8J0HIhvZQrfpm0D1Qli_yelRyEiAPCzDMGhEEoaAzvRwKb9OVjrk603lcaiFS8yEdi8-TEks3JjS5Wg5A8cCAmGlL2Nek3JzC8&amp;__tn__=-UC%2CP-R&quot; target=&quot;_blank&quot;&gt;&lt;strong&gt;ശ്രീജിത്ത് ശ്രീ&lt;/strong&gt;&lt;/a&gt;&lt;/p&gt;
  &lt;h2 data-align=&quot;center&quot; id=&quot;I4Oh&quot;&gt;&lt;a href=&quot;https://t.me/AnjathaLokam&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 &lt;/a&gt;&lt;/h2&gt;
  &lt;h2 data-align=&quot;center&quot; id=&quot;q3T5&quot;&gt;&lt;a href=&quot;https://t.me/TGBlogR&quot; target=&quot;_blank&quot;&gt;🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram&lt;/a&gt;&lt;/h2&gt;

</content></entry></feed>